Friday, December 24, 2010
Monday, December 20, 2010
Saturday, October 16, 2010
അവനെയും പേറി മിസ്റ്റ് ര്‍:മ മ സിംഗും മ ദാ മ്മ കാന്തിയും....
പെരുച്ചാഴികള്‍ക്കായ് ഒരു പാലം ചിലവ് ഒന്നരക്കൊടി
ലണ്ടനില്‍ പെരുച്ചാഴികള്‍ക്കായ് ഒരു പാലം ചിലവ് ഒന്നരക്കൊടി
ഇത് വലിയ ഒരു വാര്‍ത്തയാന്നൊ......
ഇവിടെ രാഷ്ടീയ പ്പെരുച്ചാഴികള്‍ എത്ര എത്ര പാലങ്ങള്‍ പണിഞ്ഞു എത്ര എത്ര കോടികള്‍ പൊടിച്ചു...
എന്നിട്ടും അവനെയും പേറി മിസ്റ്റ് ര്‍:മ മ സിംഗും മ ദാ മ്മ കാന്തിയും....
മ്ലേച്ചം .....മ്ലേച്ചം .....
യുഡിഎഫില്‍ വീരന്‍ മാഷെത്തിയ ശേഷം കെട്ടിയിടപ്പെട്ട ഗൊപീക്രഷ്ണ കൈകള്‍ക്ക് പങ്ജായത്ത് സീറ്റ് ചര്‍ച്ചയൊടെ വിടുതലായെന്ന് വിശ്വസിക്കുന്നു.കാര്‍ട്ടൂണിന് കടപ്പാടും വീണ്ടും ഉണ്ടാകുമെന്ന പ്രതീക്ഷയും
ലണ്ടനില്‍ പെരുച്ചാഴികള്‍ക്കായ് ഒരു പാലം ചിലവ് ഒന്നരക്കൊടി
ഇത് വലിയ ഒരു വാര്‍ത്തയാന്നൊ......
ഇവിടെ രാഷ്ടീയ പ്പെരുച്ചാഴികള്‍ എത്ര എത്ര പാലങ്ങള്‍ പണിഞ്ഞു എത്ര എത്ര കോടികള്‍ പൊടിച്ചു...
എന്നിട്ടും അവനെയും പേറി മിസ്റ്റ് ര്‍:മ മ സിംഗും മ ദാ മ്മ കാന്തിയും....
മ്ലേച്ചം .....മ്ലേച്ചം .....
യുഡിഎഫില്‍ വീരന്‍ മാഷെത്തിയ ശേഷം കെട്ടിയിടപ്പെട്ട ഗൊപീക്രഷ്ണ കൈകള്‍ക്ക് പങ്ജായത്ത് സീറ്റ് ചര്‍ച്ചയൊടെ വിടുതലായെന്ന് വിശ്വസിക്കുന്നു.കാര്‍ട്ടൂണിന് കടപ്പാടും വീണ്ടും ഉണ്ടാകുമെന്ന പ്രതീക്ഷയും
Sunday, August 15, 2010
തീവ്രവാദി ആയാലും നീ ഞങ്ങ മോഹ വല്ലിയെടേ....
ഞങ്ങ കാറല്‍മാക്സ് മുത്തപ്പാ ആ പേരുദൊഷവും ഞങ്ങ തലേ വന്ന് വീഴുവാ....
തീവ്രവാദി ആയാലും നീ ഞങ്ങ മോഹ വല്ലിയെടേ....
ഞങ്ങ കണണിന്റെ കണണായ കര്‍ളിന്റെ കര്ര്ര്ര്ളായ മദനി സാഹിബിനെ പിടിച്ചു കൊടുത്തവന്‍ എന്ന ചീത്തപേരുകൂടി കേള്‍ക്കേണ്ടി വരുമോ ഈ പുരുഷായുസ്സില്‍....
ആള്‍റെടി പിടികിട്ടാപുളളിയായ മകനെ സംരക്ഷിച്ച വനെന്ന് തൊടങ്ങി എന്തെല്ലാമാ ആ ‘’എന്തിരവന്മാര്‍‘’ പറഞ്ഞ് നടക്കുന്നത്...
എന്റെ കാറല്‍മാക്സ് മുത്തപ്പാ മദനി സാഹിബിനെ കാത്തൊളണെ......
ഞങ്ങളെ ഒക്കെയും ‘പൊപ്പുലറാക്കിയ‘ ചില നല്ലെ നല്ലെ ‘ഫ്രണ്ട്സ്‘ അവരെ ഒക്കെ നിരൊദിക്കണ മെന്ന്...
തീവ്രവാദി ആയാലും നീങ്ങ ഞങ്ങ മോഹ വല്ലിയെടേ....
ഞങ്ങ നെഹ്റു കാരണവരെ ഇതു ഞങ്ങ എങ്ങനെ സഹിക്കും...
മൂക്കള പിഴിഞ്ഞ് മുണ്ടില്‍ തൂത്ത് തൂത്ത് മടുത്തു....
ഞങ്ങ ‘ഫ്രണ്ട്സ്‘ന്റെ ഒാട്ട് വേണോന്ന് ആ ‘’എന്തിരവന്മാര്‍‘’ചൊദിക്കുന്ന് ....ഇടിയറ്റ്സ്സ്സ്സ്സ്സ്....
ഞങ്ങ നെഹ്റു കാരണവരെ ഞങ്ങ ‘ഫ്രണ്ട്സ്‘നെ കാത്തൊളണെ......
ഇതുങ്ങളെ ഒക്കെ ഈ നാട്ടീന്നൊന്ന് കെട്ട് കെട്ടിച്ച് നാടിന് സ്വാതന്ത്രം നേടിത്തരണെ സര്‍വ്വശക്തന്‍മാരേ.....
ഏവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ ......................
Monday, August 9, 2010
പുലിയ്ക്ക് പുള്ളി മായ്ക്കാനായാല്‍
ഭാരത- പാക്കിസ്ഥാന്‍ ചര്‍ച്ചയെക്കുറിച്ച് പറയുമ്പോള്‍ പാക്കിസ്ഥാന് ആയിരം നാവാണ്. എന്തു വിട്ടുവീഴ്ചചെയ്തും ഭാരതവുമായി നല്ല ബന്ധം സ്ഥാപിക്കണമെന്നാണ് ആഗ്രഹമെന്ന് നാഴികയ്ക്ക് നാല്‍പതുവട്ടം ആവര്‍ത്തിക്കും. ഇത് ഇന്നലെയോ മിനിയാന്നോ തുടങ്ങിയതല്ല. സുല്‍ഫിക്കര്‍അലി ഭൂട്ടോവിന്റെ കാലത്തോളം പഴക്കമുണ്ടതിന്. റെയില്‍പാളത്തിന്റെ സ്ഥിതിയാണ് ഈ ചര്‍ച്ചയ്ക്ക്. അവരണ്ടും കൂട്ടിമുട്ടി അവസാനിക്കുന്ന പ്രശ്നമില്ലല്ലോ. അതാണീ ചര്‍ച്ചയുടെ സ്ഥിതിയെന്ന് ആര്‍ക്കും തോന്നിപോകുന്നതില്‍ തെറ്റില്ല. അതില്‍ പട്ടാളഭരണകൂടവും ജനാധിപത്യ ഭരണകൂടവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ആരുഭരിച്ചാലും രാജ്യം പാക്കിസ്ഥാനാണല്ലോ.
ഭാരതമാണെങ്കില്‍ ഇഴയാന്‍ പറഞ്ഞാല്‍ കുനിയുന്ന അവസ്ഥയിലാണ്. താണുതാണു പാതാളത്തോളം എത്തിയ അവസ്ഥ. അതിനു പറയുന്ന ന്യായീകരണം സമാധാനവും ശാന്തിയും നിലനില്‍ക്കണമെന്നാണ്. അതില്‍ തെറ്റൊനും പറയാന്‍ കഴിയില്ല. എന്നാല്‍ ഭൂമിദേവിയെക്കാള്‍ ക്ഷമിക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. പാക്കിസ്ഥാന്‍ ഭരണാധികാരികള്‍ പരിഹസിച്ചാലും പുച്ഛിച്ചാലും തങ്ങള്‍ക്കത് പ്രശ്മല്ലെന്ന നിലപാടാണുള്ളത്. ഇത്രയും താഴ്‌ന്നുപോകേണ്ട സ്ഥിതിയൊന്നുമില്ല. ഇത് പറയാന്‍ കാരണം കഴിഞ്ഞമാസം സെക്രട്ടറി തലത്തിലും വിദേശകാര്യമന്ത്രിതലത്തിലും നടത്തിയ ചര്‍ച്ച പരിപൂര്‍ണ്ണ പരാജയമായിരുന്നിട്ടും രണ്ടുപേരും ആദ്യം അവകാശപ്പെട്ടത് പൂര്‍ണ്ണവിജയമാണെന്നാണ്. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. എന്നിട്ടിപ്പോള്‍ ഭാരത വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ പറയുന്നു തര്‍ക്കവിഷയങ്ങളായ കാശ്മീരും സിയാചിനും സാര്‍ക്രിക്കും ഉള്‍പ്പെടെ എല്ലാ വിഷയങ്ങളും പാക്കിസ്ഥാനുമായി ചര്‍ച്ചചെയ്യാന്‍ സന്നദ്ധമാണെന്ന്. ഭാരതത്തിന് ആരെയും പേടിയില്ലെന്നും വിശദീകരിക്കുന്നു.
എപ്പോഴെല്ലാം ചര്‍ച്ച നടക്കുന്നുവോ അന്നെല്ലാം കാശ്മീരെന്ന കല്ലില്‍തട്ടി ഉടയുകയാണ് പതിവ്. ആ കല്ല് അവിടെനിന്ന് എടുത്തുമാറ്റാന്‍ അവര്‍ തയ്യാറാല്ല. അവര്‍ക്കും ഇക്കാര്യത്തില്‍ തികഞ്ഞ ബോധ്യമുണ്ട്; ഈ കല്ലിന്മേല്‍തട്ടി ചര്‍ച്ച ഉടയുമെന്ന്. ഭാരതം മുംബൈ ആക്രമണത്തിനുശേഷമാണല്ലോ ഭീകരവാദ വിഷയം ഉന്നയിക്കുന്നത്. തീവ്രവാദികള്‍ക്കും ഭീകരവാദികള്‍ക്കും വളരാനുള്ള എല്ലാ സൗകര്യവും ഒരുക്കികൊടുക്കുന്ന രാജ്യം പാക്കിസ്ഥാനാണെന്ന് പകല്‍പോലെ വ്യക്തമാണ്. മുംബൈ ഭീകരാക്രമണത്തില്‍ ആ രാജ്യം ഇന്നേവരെ ശക്തമായ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഷാ ഖുറേഷിയുടെയും ഗീലാനിയുടെയും വാക്കുകള്‍ മുഖവിലയ്ക്കെടുക്കുകയാണെങ്കില്‍ അതൊന്നും ഇപ്പോള്‍ നടക്കാന്‍ പോകുന്ന മട്ടുമല്ല. പിന്നെന്തിന് സമയം കളയുന്നു എന്ന ചോദ്യം ഏറെ പ്രസക്തമാണ്. അവിടെയാണ് പാക് വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ക്ക് പ്രസക്തിയേറുന്നത്. ചര്‍ച്ച എന്ന പേരില്‍ നടക്കുന്ന വിനോദയാത്രക്കായി തനിക്ക് ഭാരതത്തില്‍ പോകാന്‍ താല്‍പര്യമില്ലെന്ന്. ഇതില്‍ നിന്നുതന്നെ പാക്കിസ്ഥാന്റെ മനോഭാവം നമുക്ക് മനസിലാക്കാം.
ഭാരതമാണെങ്കില്‍ ഇഴയാന്‍ പറഞ്ഞാല്‍ കുനിയുന്ന അവസ്ഥയിലാണ്. താണുതാണു പാതാളത്തോളം എത്തിയ അവസ്ഥ. അതിനു പറയുന്ന ന്യായീകരണം സമാധാനവും ശാന്തിയും നിലനില്‍ക്കണമെന്നാണ്. അതില്‍ തെറ്റൊനും പറയാന്‍ കഴിയില്ല. എന്നാല്‍ ഭൂമിദേവിയെക്കാള്‍ ക്ഷമിക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. പാക്കിസ്ഥാന്‍ ഭരണാധികാരികള്‍ പരിഹസിച്ചാലും പുച്ഛിച്ചാലും തങ്ങള്‍ക്കത് പ്രശ്മല്ലെന്ന നിലപാടാണുള്ളത്. ഇത്രയും താഴ്‌ന്നുപോകേണ്ട സ്ഥിതിയൊന്നുമില്ല. ഇത് പറയാന്‍ കാരണം കഴിഞ്ഞമാസം സെക്രട്ടറി തലത്തിലും വിദേശകാര്യമന്ത്രിതലത്തിലും നടത്തിയ ചര്‍ച്ച പരിപൂര്‍ണ്ണ പരാജയമായിരുന്നിട്ടും രണ്ടുപേരും ആദ്യം അവകാശപ്പെട്ടത് പൂര്‍ണ്ണവിജയമാണെന്നാണ്. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. എന്നിട്ടിപ്പോള്‍ ഭാരത വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ പറയുന്നു തര്‍ക്കവിഷയങ്ങളായ കാശ്മീരും സിയാചിനും സാര്‍ക്രിക്കും ഉള്‍പ്പെടെ എല്ലാ വിഷയങ്ങളും പാക്കിസ്ഥാനുമായി ചര്‍ച്ചചെയ്യാന്‍ സന്നദ്ധമാണെന്ന്. ഭാരതത്തിന് ആരെയും പേടിയില്ലെന്നും വിശദീകരിക്കുന്നു.
എപ്പോഴെല്ലാം ചര്‍ച്ച നടക്കുന്നുവോ അന്നെല്ലാം കാശ്മീരെന്ന കല്ലില്‍തട്ടി ഉടയുകയാണ് പതിവ്. ആ കല്ല് അവിടെനിന്ന് എടുത്തുമാറ്റാന്‍ അവര്‍ തയ്യാറാല്ല. അവര്‍ക്കും ഇക്കാര്യത്തില്‍ തികഞ്ഞ ബോധ്യമുണ്ട്; ഈ കല്ലിന്മേല്‍തട്ടി ചര്‍ച്ച ഉടയുമെന്ന്. ഭാരതം മുംബൈ ആക്രമണത്തിനുശേഷമാണല്ലോ ഭീകരവാദ വിഷയം ഉന്നയിക്കുന്നത്. തീവ്രവാദികള്‍ക്കും ഭീകരവാദികള്‍ക്കും വളരാനുള്ള എല്ലാ സൗകര്യവും ഒരുക്കികൊടുക്കുന്ന രാജ്യം പാക്കിസ്ഥാനാണെന്ന് പകല്‍പോലെ വ്യക്തമാണ്. മുംബൈ ഭീകരാക്രമണത്തില്‍ ആ രാജ്യം ഇന്നേവരെ ശക്തമായ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഷാ ഖുറേഷിയുടെയും ഗീലാനിയുടെയും വാക്കുകള്‍ മുഖവിലയ്ക്കെടുക്കുകയാണെങ്കില്‍ അതൊന്നും ഇപ്പോള്‍ നടക്കാന്‍ പോകുന്ന മട്ടുമല്ല. പിന്നെന്തിന് സമയം കളയുന്നു എന്ന ചോദ്യം ഏറെ പ്രസക്തമാണ്. അവിടെയാണ് പാക് വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ക്ക് പ്രസക്തിയേറുന്നത്. ചര്‍ച്ച എന്ന പേരില്‍ നടക്കുന്ന വിനോദയാത്രക്കായി തനിക്ക് ഭാരതത്തില്‍ പോകാന്‍ താല്‍പര്യമില്ലെന്ന്. ഇതില്‍ നിന്നുതന്നെ പാക്കിസ്ഥാന്റെ മനോഭാവം നമുക്ക് മനസിലാക്കാം.
Monday, July 26, 2010
പെറ്റ തളള സഹിക്കൂല്ലല്ലൊ !!!!പിന്നെയല്ലെ കേരളത്തിലെ ജനങ്ങള്‍.
കേരളത്തിലെ യുവാക്കള്‍ കൂട്ടത്തൊടെ അന്യദേശത്തെ സ്വകാര്യ സ്ധാപനങ്ങളില്‍ തൊഴില്‍ തേടി പൊകുന്നു.ഈ പ്രവണത തുടര്‍ന്നാല്‍ 2030 ആകുംബൊഴേക്കും കേരളം വ്റദ്ധന്മരുടെ നാടാവും.ഒരു സ്പൂണ് മരുന്നെടുത്തുകൊടുക്കാന്‍ പൊലും ആരും ഉണ്ടാകില്ല...
---എളമരം കരിം
ഒഴിഞ്ഞ് മാറാനകില്ല മിസ്റ്റര്‍ കരിം താങ്കള്‍ക്കും പാര്‍ട്ടിക്കും കേരളത്തിലെ വ്റദ്ധമാതാപിതാക്കളുടെ പ്രാക്കില്‍ നിന്ന് ...
തന്റെ പുത്രനില്‍ നിന്നൊ പുത്രിയില്‍ നിന്നൊ ഒരിറ്റു ദാഹനീര്‍കുടിച്ച് മരിക്കമെന്നുള ആഗ്രഹം തല്ലികെടുത്തിയ ഇടതു വലതന്മാര്‍ക്ക് ഈ പ്ര്ക്കില്‍ നിന്ന് രക്ഷയില്ല....
കരിംകൂടി ചേര്‍ന്ന് കംബ്യൂട്ടരിനെതിരെ ചെങ്കൊടിയെന്ന കേരളത്തിന്റെ അപായ സിഗ്നലുമായ് നടന്നപ്പൊള്‍ തൊന്നിയില്ലേ മിസ്റ്റര്‍ കരിം...
കേരളം വികസിച്ചാല്‍ ബംഗാൾ വികസിച്ചാല്‍ ഇന്ത്യ വികസിക്കും ഇന്ത്യ വികസിച്ചാല്‍ അത് ചൈനക്ക് വെല്ലുവിളിയാകും.അതുകൊണ്ട് കേരളത്തില്‍ മോഡി മോഡല്‍ വികസനമോ അല്ലെങ്കില്‍ ഒരു വിധവികസമോ പാടില്ല.അതിനായ് ബംഗാളില്‍ 30 വര്‍ഷമായി ഭരിക്കുന്നു.കേരളത്തില്‍ 5 വര്‍ഷത്തെ ഇടവേളകളില്‍ എത്തുന്നു.മറ്റേ 5 വര്‍ഷം കൂടെപ്പിറപ്പാണ് ഭരിക്കുന്നത് അതു കൊണ്ട് അവര്‍ ഒരു പ്രശ്നവും ഉണ്ടാക്കില്ല.ഫലമോ പത്താം ക്ലാസ് ആയാലും എഞ്ജിനീയറിഗായാലും മെഡിസിന്‍ ആയാലും കഴിഞ്ഞവര്‍ നേരെ ഗൾഫ് അല്ലെങ്കില്‍ ബാംഗ്ലൂര്‍,ചെന്നൈ,മുംബൈ,അഹമ്മദാബാദ് ഇവിടെവിന്ന് വച്ചാല്‍ പൊയ്ക്കെള്ളണം.
ഇവിടെ ആണെന്നാല്‍ ടി.വി തുറന്നാല്‍ ഇത്തരം രാഷ്ട്രീയകോമരങ്ങളുടെ മിമിക്രിയുണ്ട് അതു കണ്ട് ചിരിക്കാം രസിക്കാം.
കുറച്ചുനാൾ കൂടി വായു ഫ്രീയാണ് ആവശ്യംപ്പോലെ ഭക്ഷിക്കാം..
നിഷ്ക്രിയ പരബ്രഹ്മങ്ങളായ കുറെ ഖദര്‍ധാരികൾ എന്ന് ഒറ്റ വാക്കില്‍ നമുക്കിരെ പറ്റി പറയാം.അത് മുകളില്‍ പറഞ്ഞവരൊട് സമം ഗുണം തുല്ല്യം തന്നെ.അതിന്റെ ഫലമാണല്ലോ നമ്മുടെ ഈ ഗൾഫ്ബാംഗ്ലൂര്‍ ഒാട്ടം.
തലക്കഷ്ണം:പെറ്റ തളള സഹിക്കൂല്ലല്ലൊ !!!!പിന്നെയല്ലെ കേരളത്തിലെ ജനങ്ങള്‍.
Sunday, July 11, 2010
‘പാമ്പേഴ്സ്’ ലൊകത്തെവിടെയായാലും അവരുടേതായ സ്റ്റൈലില്‍
പണ്ട് ഞാന്‍ ഒഴിച്ച് വച്ചിട്ടും ആരും കുടിക്കത്ത വീഞ്ഞ് ഇപ്പൊള്‍ പുതിയ കുപ്പിയിലാക്കി
വച്ചിരിക്കുന്നു.....
വീഞ്ഞ് പഴയതായാലും പുതിയതായാലും അടിച്ചാല്‍ ‘പാമ്പേഴ്സ്’ ലൊകത്തെവിടെയായാലും അവരുടേതായ സ്റ്റൈലില്‍ ടാന്‍സ് ചെയ്ത് കൊണ്ടെയിരിക്കും....
‘പാമ്പേഴ്സ്’റ്റേക്ക് ദിദിസ്സ്!!!!! ച്ചിയേഴ്ഴ്ഴ്സ്സ്സ്സ്!!!!!!
കോണ്ഗ്രസ് പാര്‍ട്ടിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒരു നാണയത്തിന്റെ ഇരു വശവുമെന്ന് പറഞ്ഞാല്‍ വളരെ ദൂരം കൂടിപോകും അത് ഇവര്‍ തമ്മിലുള്ള സാമ്യം സാധൂകരിക്കാനാകാത്തതുമാകും....
അതിനാല്‍ നമുക്ക് ഇവര്‍ നാണയത്തിന്റെ ഒരു വശം തന്നെ എന്ന സത്യത്തില്‍ നിന്ന്
കൊണ്ട് വസ്തുതകൾ വിചിന്ദനം ചെയ്യാം..
ഈ രാഷ്ടീയപാര്‍ട്ടികളുടെ ഈ ‘വിചിത്ര’ഐക്യം ഒരു നല്ല ജനോപകാരപ്രവര്‍ത്തനത്തിനാണെന്ന് വിചാരിച്ചെങ്കില്‍ തെറ്റി.സമീപകാല രാഷ്ടീയത്തില്‍
ചര്‍ച്ചയായതും മറ്റ് സംസ്ഥാനങ്ങൾ അസൂയ കണ്ണ്കൾ കൊണ്ട നോക്കിക്കണ്ടതുമായ ഗുജറാത്ത് സംസ്ഥാനത്തിലെ സര്‍വ്വവിധവികസനവും കമ്മ്യൂണിസ്റ്റ് ബംഗാളിലെ ജനങ്ങളുടെ ദുരവസ്ഥയും..
ഈ ചര്‍ച്ച തുടങ്ങിയത് നന്ദിഗ്രാമില്‍ നിന്നാണ്.പാവങ്ങളുടെത് എന്ന് പറഞ്ഞ് അധികാരത്തിലെത്തുന്ന കമ്മ്യൂണിസ്റ്റ്കൾ പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ
ലക്ഷൊപലക്ഷം ജനങ്ങളുടെ കിടപ്പാടവും കൃഷിഭ്ഭൂമിയുംടാറ്റായ്ക്ക് മുന്നില്‍ സമര്‍പ്പിച്ച്തും.അതിനെതിരെ കോണ്ഗ്രസ് പാര്‍ട്ടിയുടെ പ്രതിരൂപപാര്‍ട്ടിയായ ത്രിണമൂല്‍
കോണ്ഗ്രസ് നടത്തിയ പ്രക്ഷോഭപരമ്പരകളും ഭലമോബംഗാളികൾക്ക് ഭൂമിയും പോയി ജൊലിയും പോയിബന്ധുക്കളും കൂട്ട്കാരും ഒക്കെ നഷ്ട്മായ്..അത് ഒരു നാനോ കാര്‍ പദ്ധതിക്ക് വേണ്ടി ആയിരുന്നെങ്കില്‍ആ പദ്ധതി വെറു 20 മിനിട്ട് ചര്‍ച്ചയിലൂടെ ഗുജറാത്ത്
മുഖ്യന്‍ മോഡി സ്വന്തമാക്കി ഗുജറാത്തിന് കാൾച വച്ചു.ഗുജറാത്ത് മോഡല്‍ വികസനവും മുഖ്യന്‍ മോഡിയും നാട് മുഴുവന്‍ ചര്‍ച്ചയായ്...
അങ്ങനെ ആ ചര്‍ച്ച ഈ കൊച്ചുകേരളത്തിലെ വളരെ ചെറിയ എം.പി അബ്ദുളളക്കുട്ടിയിലുമെത്തി.ദുബായില്‍ വച്ച് ആ സത്യം അദ്ദേഹം തുറന്നു പറഞ്ഞു.മോഡിയുടെ
വികസനത്തിന് നൂറില്‍ നൂറ് മാര്‍ക്കും നല്‍കുന്നുവെന്നുംഗുജറാത്ത് മോഡല്‍ എന്തുകൊണ്ടും നമുക്ക് അനുകരക്കാവുന്നതുമാണെന്ന്..കഴിഞ്ഞു കഥ ,
അത് സസ്പെന്‍ഷന്‍ വരെ എത്തി..
എന്തു പറ്റി സഖാക്കളെ ഈ മോഡി മോഡല്‍ വികസനമോ അല്ലെങ്കില്‍വെറും വികസനമെങ്കിലും
കേരളത്തില്‍ വന്നാല്‍ പുളിക്കിമോ??????
അയ്യൊ!!!!മറന്നു
കേരളം വികസിച്ചാല്‍ ബംഗാൾ വികസിച്ചാല്‍ ഇന്ത്യ വികസിക്കും ഇന്ത്യ വികസിച്ചാല്‍ അത് ചൈനക്ക് വെല്ലുവിളിയാകും.അതുകൊണ്ട് കേരളത്തില്‍ മോഡി മോഡല്‍ വികസനമോ അല്ലെങ്കില്‍ ഒരു വിധവികസമോ പാടില്ല.അതിനായ് ബംഗാളില്‍ 30 വര്‍ഷമായി ഭരിക്കുന്നു.
കേരളത്തില്‍ 5 വര്‍ഷത്തെ ഇടവേളകളില്‍ എത്തുന്നു.മറ്റേ 5 വര്‍ഷം കൂടെപ്പിറപ്പാണ് ഭരിക്കുന്നത് അതു കൊണ്ട് അവര്‍ ഒരു പ്രശ്നവും ഉണ്ടാക്കില്ല.ഫലമോ പത്താം ക്ലാസ്ആയാലും എഞ്ജിനീയറിഗായാലും മെഡിസിന്‍ ആയാലും കഴിഞ്ഞവര്‍ നേരെ ഗൾഫ് അല്ലെങ്കില്‍ ബാംഗ്ലൂര്‍,ചെന്നൈ,മുംബൈ,അഹമ്മദാബാദ് ഇവിടെവിന്ന് വച്ചാല്‍ പൊയ്ക്കെള്ളണം.ഇവിടെ ആണെന്നാല്‍ ടി.വി തുറന്നാല്‍ഇത്തരം രാഷ്ട്രീയകോമരങ്ങളുടെ മിമിക്രിയുണ്ട് അതു
കണ്ട് ചിരിക്കാം രസിക്കാം.കുറച്ചുനാൾ കൂടി വായു ഫ്രീയാണ് ആവശ്യംപ്പോലെ ഭക്ഷിക്കാം..
നമുക്ക് ഇവരുടെ കൂടെപ്പിറപ്പായ ഒരു രാഷ്ടീയപാര്‍ട്ടിയെ പരിചയപ്പെടാം.നിഷ്ക്രിയ പരബ്രഹ്മങ്ങളായകുറെ ഖദര്‍ധാരികൾ എന്ന് ഒറ്റ വാക്കില്‍ നമുക്കിരെ പറ്റി പറയാം.അത് മുകളില്‍ പറഞ്ഞവരൊട് സമം ഗുണം തുല്ല്യം തന്നെ.അതിന്റെ ഫലമാണല്ലോ നമ്മുടെഈ ഗൾഫ്ബാംഗ്ലൂര്‍ ഒാട്ടം.വികസനപ്രശ്നത്തില്‍കമ്മ്യൂണിസ്റ്റ്കൾ അബ്ദുളളക്കുട്ടി എന്ന ചിരട്ട ഉടച്ചുഎങ്കില്‍ ഖദര്‍ മഹാന്‍മാര്‍ ഒരു മുഴുവന്‍ തേങ്ങ തന്നെ ഉടച്ചിരിക്കുന്നു.
ഇനി താഴെപ്പറയുന്നത് ഒരു മാത്രുഭ്ഭൂമി വാര്‍ത്തയാണ്(ജനു-16 page 13)അത് അതുപോലെ
പകര്‍ത്തിയിരിക്കുന്നു.
മോഡിയെ പ്രശംസിച്ച വ്യവസായപ്രമുഖര്‍ക്കെതിരെ കോണ്ഗ്രസ്
മോഡിയെ പ്രശംസിച്ച വ്യവസായപ്രമുഖര്‍ക്കെതിരെകോണ്ഗ്രസ് പരസ്യമായ് രംഗത്ത് വന്നിരിക്കുന്നു.AGARD Chairman Anil Ambani,TATA Motors Chairman Rathan Tata,
Reliance Industries ChairmanMukesh Ambani,ICICI Chairman K.V Kamath തുടങ്ങിയ
വ്യവസായപ്രമുഖര്‍ക്കെതിരെയാണ് കോണ്ഗ്രസ് ശക്തമായ് പ്രതികരിച്ചത്.മോഡിയുടെ നേത്രത്വത്തില്‍ സമസ്തമേഖലകളിലും ഗുജറാത്ത് വളര്‍ന്ന് കഴിഞ്ഞെന്നാണ് അനില്‍ അംബാനി അഭിപ്രായപ്പെട്ടത്.തങ്ങൾ വന്‍ കമ്പനികൾ മാത്രം നടത്തി ധനമുണ്ടാക്കിയപ്പോൾ രാജ്യത്തെ
മുഴുവന്‍ നയിക്കാന്‍ പ്രാപ്തിയുളള സി.ഇ.ഒ ആണ്മോഡിയെന്നാണ് സുനില്‍ മിത്തല്‍ അഭിപ്രായപ്പെട്ടത്.(മറ്റുളളവരുടെ വെളിപ്പെടുത്തലുകൾ മാത്രുഭ്ഭൂമി പ്രസിധീകരിക്കുകയുണ്ടായില്ല.കോണ്ഗ്രസ് വ്യവസായപ്രമുഖര്‍ക്കെതിരെ വികസനവിരുദ്ധമായ്
നിലകൊണ്ട്തിനാല്‍ ആണ് വീരേന്രന്‍ മാഷിന്റെ പത്രംകോണ്ഗ്രസിനിട്ട് ഒന്ന് താങ്ങിയത് )ഗുജറാത്തില്‍ നടന്ന ആഗോളനിക്ഷേപക ഉച്ചകോടിയില്‍ ഗുജറാത്ത്മുഖ്യന്‍ നരേന്രമോഡിയെ പ്രശംസിച്ചതാണ് വ്യവസായപ്രമുഖര്‍ക്കെതിരെ രോഷം കൊളളാന്‍ കോണ്ഗ്രസ്സിനെ പ്രേരിപ്പിച്ചത്.
എന്തൊരു സാമ്യം ഒരു നുകത്തില്‍ കെട്ടിയാല്‍ സയാമീസ്
ഇരട്ടകളെ വെല്ലുന്ന പെര്‍ഫോമന്‍സ് തന്നെ നടത്തും തീര്‍ച്ച....
ആദരണിയനായ അടല്‍ ബിഹാരി വാജ്പേയിയും കൂട്ടരുംഭരിച്ച ആറുവര്‍ഷം ഉണ്ടായതിനാല്‍ ഖദറും ചുവപ്പും കൂട്ടികൊട്ടിയ ഈ കഴിഞ്ഞ 5 വര്‍ഷം തിരിച്ചറിയാന്‍ സാധിച്ചു താരതമ്യപoനം നടത്താന്‍ സാധിച്ചു.വാജ്പേയി-മന്‍മോഹന്‍,അധ്വാനി-ശിവരാജ് പാട്ടീല്‍,എ.പി.ജെ അബ്ദുല്‍കലാം-പ്രതിഭാപാട്ടീല്‍,ശെഖാവത്ത്-ഹമീദ് അന്‍സാരി പിന്നെയും ഉണ്ട്
യദൂരപ്പ-അച്ചുമാമന്‍,മോഡി-ബുദ്ധദേവ് അങ്ങനെ അങ്ങനെ നിരവധി താരതമ്യങ്ങൾ നടത്തേണ്ടി വരും.ഈ താരതമ്യങ്ങളില്‍ നിന്ന് ആരാണ് ഭാരതാംബയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചതെന്നും ആരാണ് ചൈനയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചതെന്നും ആരാണ് പാശ്ചാത്യ റഷ്യയ്ക്കും
ഇറ്റലിക്കും അമേരിക്കയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുകയുംഎറാമ്മൂളികളായതെന്നും വളരെ ഈസി ആയ് മനസിലാക്കാന്‍ സാധിക്കില്ലേ??
ചുമ്മാതിരുന്നൊന്ന് താരതമ്യം ചെയ്യൂന്നേ!!
താരതമ്യപoനം കഴിയുമ്പോൾ ഇത്രയും നാൾ കേരളത്തെ വികസനത്തില്‍ പിന്നോട്ടടിച്ചത് താന്‍ ആണ് എന്ന് സ്വയംതോന്നിയാല്‍ അതിശയമില്ല.
കഞ്ഞിപ്പശമാറാത്ത ഈ ഖദറും അപായചിഹ്ന്നമായ ഈ ചുവപ്പ് കൊടിയും ശരിക്കും ആപത്ത് തന്നെയാണ് നമുക്ക്...
ഈ വിഷയത്തിലൂടെ നമുക്ക് ലഭിച്ചത് മൂന്ന് മുന്‍നിരപാര്‍ട്ടികൾ തമ്മിലുളള താരതമ്യപoനത്തിനുളള അവസരമാണ്.താരതമ്യപoനത്തിലൂടെ എത്തിച്ചേരുന്നറിസൾട്ട് കോണ്ഗ്രസ് കമ്മ്യൂണിസ്റ്റ് കക്ഷികൾ ഒരു ചേരിയില്‍ നിന്ന് വികസനത്തെ പിന്നോട്ടടിക്കുന്നു
ബി.ജെ.പിയും കൂട്ടരും വികസനനയങ്ങളുമായ് മുന്നോട്ട് .
Think u's self and do
something
BETTER LUCK NEXT TIME
Be An INDIAN
And To
Be Proud Of That
JAI HIND
വച്ചിരിക്കുന്നു.....
വീഞ്ഞ് പഴയതായാലും പുതിയതായാലും അടിച്ചാല്‍ ‘പാമ്പേഴ്സ്’ ലൊകത്തെവിടെയായാലും അവരുടേതായ സ്റ്റൈലില്‍ ടാന്‍സ് ചെയ്ത് കൊണ്ടെയിരിക്കും....
‘പാമ്പേഴ്സ്’റ്റേക്ക് ദിദിസ്സ്!!!!! ച്ചിയേഴ്ഴ്ഴ്സ്സ്സ്സ്!!!!!!
അതിനാല്‍ നമുക്ക് ഇവര്‍ നാണയത്തിന്റെ ഒരു വശം തന്നെ എന്ന സത്യത്തില്‍ നിന്ന്
കൊണ്ട് വസ്തുതകൾ വിചിന്ദനം ചെയ്യാം..
ഈ രാഷ്ടീയപാര്‍ട്ടികളുടെ ഈ ‘വിചിത്ര’ഐക്യം ഒരു നല്ല ജനോപകാരപ്രവര്‍ത്തനത്തിനാണെന്ന് വിചാരിച്ചെങ്കില്‍ തെറ്റി.സമീപകാല രാഷ്ടീയത്തില്‍
ചര്‍ച്ചയായതും മറ്റ് സംസ്ഥാനങ്ങൾ അസൂയ കണ്ണ്കൾ കൊണ്ട നോക്കിക്കണ്ടതുമായ ഗുജറാത്ത് സംസ്ഥാനത്തിലെ സര്‍വ്വവിധവികസനവും കമ്മ്യൂണിസ്റ്റ് ബംഗാളിലെ ജനങ്ങളുടെ ദുരവസ്ഥയും..
ഈ ചര്‍ച്ച തുടങ്ങിയത് നന്ദിഗ്രാമില്‍ നിന്നാണ്.പാവങ്ങളുടെത് എന്ന് പറഞ്ഞ് അധികാരത്തിലെത്തുന്ന കമ്മ്യൂണിസ്റ്റ്കൾ പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ
ലക്ഷൊപലക്ഷം ജനങ്ങളുടെ കിടപ്പാടവും കൃഷിഭ്ഭൂമിയുംടാറ്റായ്ക്ക് മുന്നില്‍ സമര്‍പ്പിച്ച്തും.അതിനെതിരെ കോണ്ഗ്രസ് പാര്‍ട്ടിയുടെ പ്രതിരൂപപാര്‍ട്ടിയായ ത്രിണമൂല്‍
കോണ്ഗ്രസ് നടത്തിയ പ്രക്ഷോഭപരമ്പരകളും ഭലമോബംഗാളികൾക്ക് ഭൂമിയും പോയി ജൊലിയും പോയിബന്ധുക്കളും കൂട്ട്കാരും ഒക്കെ നഷ്ട്മായ്..അത് ഒരു നാനോ കാര്‍ പദ്ധതിക്ക് വേണ്ടി ആയിരുന്നെങ്കില്‍ആ പദ്ധതി വെറു 20 മിനിട്ട് ചര്‍ച്ചയിലൂടെ ഗുജറാത്ത്
മുഖ്യന്‍ മോഡി സ്വന്തമാക്കി ഗുജറാത്തിന് കാൾച വച്ചു.ഗുജറാത്ത് മോഡല്‍ വികസനവും മുഖ്യന്‍ മോഡിയും നാട് മുഴുവന്‍ ചര്‍ച്ചയായ്...
അങ്ങനെ ആ ചര്‍ച്ച ഈ കൊച്ചുകേരളത്തിലെ വളരെ ചെറിയ എം.പി അബ്ദുളളക്കുട്ടിയിലുമെത്തി.ദുബായില്‍ വച്ച് ആ സത്യം അദ്ദേഹം തുറന്നു പറഞ്ഞു.മോഡിയുടെ
വികസനത്തിന് നൂറില്‍ നൂറ് മാര്‍ക്കും നല്‍കുന്നുവെന്നുംഗുജറാത്ത് മോഡല്‍ എന്തുകൊണ്ടും നമുക്ക് അനുകരക്കാവുന്നതുമാണെന്ന്..കഴിഞ്ഞു കഥ ,
അത് സസ്പെന്‍ഷന്‍ വരെ എത്തി..
എന്തു പറ്റി സഖാക്കളെ ഈ മോഡി മോഡല്‍ വികസനമോ അല്ലെങ്കില്‍വെറും വികസനമെങ്കിലും
കേരളത്തില്‍ വന്നാല്‍ പുളിക്കിമോ??????
അയ്യൊ!!!!മറന്നു
കേരളം വികസിച്ചാല്‍ ബംഗാൾ വികസിച്ചാല്‍ ഇന്ത്യ വികസിക്കും ഇന്ത്യ വികസിച്ചാല്‍ അത് ചൈനക്ക് വെല്ലുവിളിയാകും.അതുകൊണ്ട് കേരളത്തില്‍ മോഡി മോഡല്‍ വികസനമോ അല്ലെങ്കില്‍ ഒരു വിധവികസമോ പാടില്ല.അതിനായ് ബംഗാളില്‍ 30 വര്‍ഷമായി ഭരിക്കുന്നു.
കേരളത്തില്‍ 5 വര്‍ഷത്തെ ഇടവേളകളില്‍ എത്തുന്നു.മറ്റേ 5 വര്‍ഷം കൂടെപ്പിറപ്പാണ് ഭരിക്കുന്നത് അതു കൊണ്ട് അവര്‍ ഒരു പ്രശ്നവും ഉണ്ടാക്കില്ല.ഫലമോ പത്താം ക്ലാസ്ആയാലും എഞ്ജിനീയറിഗായാലും മെഡിസിന്‍ ആയാലും കഴിഞ്ഞവര്‍ നേരെ ഗൾഫ് അല്ലെങ്കില്‍ ബാംഗ്ലൂര്‍,ചെന്നൈ,മുംബൈ,അഹമ്മദാബാദ് ഇവിടെവിന്ന് വച്ചാല്‍ പൊയ്ക്കെള്ളണം.ഇവിടെ ആണെന്നാല്‍ ടി.വി തുറന്നാല്‍ഇത്തരം രാഷ്ട്രീയകോമരങ്ങളുടെ മിമിക്രിയുണ്ട് അതു
കണ്ട് ചിരിക്കാം രസിക്കാം.കുറച്ചുനാൾ കൂടി വായു ഫ്രീയാണ് ആവശ്യംപ്പോലെ ഭക്ഷിക്കാം..
നമുക്ക് ഇവരുടെ കൂടെപ്പിറപ്പായ ഒരു രാഷ്ടീയപാര്‍ട്ടിയെ പരിചയപ്പെടാം.നിഷ്ക്രിയ പരബ്രഹ്മങ്ങളായകുറെ ഖദര്‍ധാരികൾ എന്ന് ഒറ്റ വാക്കില്‍ നമുക്കിരെ പറ്റി പറയാം.അത് മുകളില്‍ പറഞ്ഞവരൊട് സമം ഗുണം തുല്ല്യം തന്നെ.അതിന്റെ ഫലമാണല്ലോ നമ്മുടെഈ ഗൾഫ്ബാംഗ്ലൂര്‍ ഒാട്ടം.വികസനപ്രശ്നത്തില്‍കമ്മ്യൂണിസ്റ്റ്കൾ അബ്ദുളളക്കുട്ടി എന്ന ചിരട്ട ഉടച്ചുഎങ്കില്‍ ഖദര്‍ മഹാന്‍മാര്‍ ഒരു മുഴുവന്‍ തേങ്ങ തന്നെ ഉടച്ചിരിക്കുന്നു.
ഇനി താഴെപ്പറയുന്നത് ഒരു മാത്രുഭ്ഭൂമി വാര്‍ത്തയാണ്(ജനു-16 page 13)അത് അതുപോലെ
പകര്‍ത്തിയിരിക്കുന്നു.
മോഡിയെ പ്രശംസിച്ച വ്യവസായപ്രമുഖര്‍ക്കെതിരെ കോണ്ഗ്രസ്
മോഡിയെ പ്രശംസിച്ച വ്യവസായപ്രമുഖര്‍ക്കെതിരെകോണ്ഗ്രസ് പരസ്യമായ് രംഗത്ത് വന്നിരിക്കുന്നു.AGARD Chairman Anil Ambani,TATA Motors Chairman Rathan Tata,
Reliance Industries ChairmanMukesh Ambani,ICICI Chairman K.V Kamath തുടങ്ങിയ
വ്യവസായപ്രമുഖര്‍ക്കെതിരെയാണ് കോണ്ഗ്രസ് ശക്തമായ് പ്രതികരിച്ചത്.മോഡിയുടെ നേത്രത്വത്തില്‍ സമസ്തമേഖലകളിലും ഗുജറാത്ത് വളര്‍ന്ന് കഴിഞ്ഞെന്നാണ് അനില്‍ അംബാനി അഭിപ്രായപ്പെട്ടത്.തങ്ങൾ വന്‍ കമ്പനികൾ മാത്രം നടത്തി ധനമുണ്ടാക്കിയപ്പോൾ രാജ്യത്തെ
മുഴുവന്‍ നയിക്കാന്‍ പ്രാപ്തിയുളള സി.ഇ.ഒ ആണ്മോഡിയെന്നാണ് സുനില്‍ മിത്തല്‍ അഭിപ്രായപ്പെട്ടത്.(മറ്റുളളവരുടെ വെളിപ്പെടുത്തലുകൾ മാത്രുഭ്ഭൂമി പ്രസിധീകരിക്കുകയുണ്ടായില്ല.കോണ്ഗ്രസ് വ്യവസായപ്രമുഖര്‍ക്കെതിരെ വികസനവിരുദ്ധമായ്
നിലകൊണ്ട്തിനാല്‍ ആണ് വീരേന്രന്‍ മാഷിന്റെ പത്രംകോണ്ഗ്രസിനിട്ട് ഒന്ന് താങ്ങിയത് )ഗുജറാത്തില്‍ നടന്ന ആഗോളനിക്ഷേപക ഉച്ചകോടിയില്‍ ഗുജറാത്ത്മുഖ്യന്‍ നരേന്രമോഡിയെ പ്രശംസിച്ചതാണ് വ്യവസായപ്രമുഖര്‍ക്കെതിരെ രോഷം കൊളളാന്‍ കോണ്ഗ്രസ്സിനെ പ്രേരിപ്പിച്ചത്.
എന്തൊരു സാമ്യം ഒരു നുകത്തില്‍ കെട്ടിയാല്‍ സയാമീസ്
ഇരട്ടകളെ വെല്ലുന്ന പെര്‍ഫോമന്‍സ് തന്നെ നടത്തും തീര്‍ച്ച....
ആദരണിയനായ അടല്‍ ബിഹാരി വാജ്പേയിയും കൂട്ടരുംഭരിച്ച ആറുവര്‍ഷം ഉണ്ടായതിനാല്‍ ഖദറും ചുവപ്പും കൂട്ടികൊട്ടിയ ഈ കഴിഞ്ഞ 5 വര്‍ഷം തിരിച്ചറിയാന്‍ സാധിച്ചു താരതമ്യപoനം നടത്താന്‍ സാധിച്ചു.വാജ്പേയി-മന്‍മോഹന്‍,അധ്വാനി-ശിവരാജ് പാട്ടീല്‍,എ.പി.ജെ അബ്ദുല്‍കലാം-പ്രതിഭാപാട്ടീല്‍,ശെഖാവത്ത്-ഹമീദ് അന്‍സാരി പിന്നെയും ഉണ്ട്
യദൂരപ്പ-അച്ചുമാമന്‍,മോഡി-ബുദ്ധദേവ് അങ്ങനെ അങ്ങനെ നിരവധി താരതമ്യങ്ങൾ നടത്തേണ്ടി വരും.ഈ താരതമ്യങ്ങളില്‍ നിന്ന് ആരാണ് ഭാരതാംബയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചതെന്നും ആരാണ് ചൈനയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചതെന്നും ആരാണ് പാശ്ചാത്യ റഷ്യയ്ക്കും
ഇറ്റലിക്കും അമേരിക്കയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുകയുംഎറാമ്മൂളികളായതെന്നും വളരെ ഈസി ആയ് മനസിലാക്കാന്‍ സാധിക്കില്ലേ??
ചുമ്മാതിരുന്നൊന്ന് താരതമ്യം ചെയ്യൂന്നേ!!
താരതമ്യപoനം കഴിയുമ്പോൾ ഇത്രയും നാൾ കേരളത്തെ വികസനത്തില്‍ പിന്നോട്ടടിച്ചത് താന്‍ ആണ് എന്ന് സ്വയംതോന്നിയാല്‍ അതിശയമില്ല.
കഞ്ഞിപ്പശമാറാത്ത ഈ ഖദറും അപായചിഹ്ന്നമായ ഈ ചുവപ്പ് കൊടിയും ശരിക്കും ആപത്ത് തന്നെയാണ് നമുക്ക്...
ഈ വിഷയത്തിലൂടെ നമുക്ക് ലഭിച്ചത് മൂന്ന് മുന്‍നിരപാര്‍ട്ടികൾ തമ്മിലുളള താരതമ്യപoനത്തിനുളള അവസരമാണ്.താരതമ്യപoനത്തിലൂടെ എത്തിച്ചേരുന്നറിസൾട്ട് കോണ്ഗ്രസ് കമ്മ്യൂണിസ്റ്റ് കക്ഷികൾ ഒരു ചേരിയില്‍ നിന്ന് വികസനത്തെ പിന്നോട്ടടിക്കുന്നു
ബി.ജെ.പിയും കൂട്ടരും വികസനനയങ്ങളുമായ് മുന്നോട്ട് .
Think u's self and do
something
BETTER LUCK NEXT TIME
Be An INDIAN
And To
Be Proud Of That
JAI HIND
Sunday, July 4, 2010
പൊതുജനക്കഴുതാസ് ഇതിലേ ഇതിലേ
വലിയ ബുദ്ധിജീവികളാണല്ലേ കമ്മ്യൂണിറ്റ്കാര്‍ ???
പാര്‍ട്ടി തോറ്റപ്പൊ പൊട്ടിച്ചിരിച്ച അച്ചുമാമന്റെ ‘ഫേസ്‘ ബുക്ക് ഫൊളാവേഴ്സിന്ന് ‘ബുജി’ ലുക്കെന്താണെന്ന് മന്‍സ്സിലാകില്ല..
അത് മന്‍സ്സിലാകണമെങ്കില്‍ പിണറായിയുടെ ‘ഫേസ്‘ ബുക്ക് ഫൊളാവറാകൂ..
സീരിയസ് സീരിയസ് വിഷയാവതരണത്തിലേക്ക് കടക്കുന്നു എവരിബൊടി അറ്റന്‍ഷന്‍...
ശുംഭനമാരും ശപ്പന്‍ മാരും കോടതികളെ തെറി വിളിച്ച് ചില രാജന്‍ മാരുടെ ഫേസ്കട്ടുമായ് നടക്കുന്ന കാലമാ...
ഇത് കണ്ട് നിമിഷ കവി ധനകൃതി കുറിച്ച ഒരു ധ്രുതകൃതിയിതാ...
രാജകേസരിമാര്‍ വാഴുന്നകാലം അതില്‍ മുംബന്മാര്‍
ജയ ജയ വിജയ ജയരാജ കേസരിമാര്‍
കൂടെ രാജ രാജ രാജേഷ്മാരും
ഉണ്ടയൊളളതും രാജാവ് ഉണ്ട കൊണ്ട് നടന്നവനും രാജാവ്
ഉണ്ട് വീര്‍ത്തു നടക്കുന്നവനും രാജാവ്
കട്ടന്‍ ചായ പരിപ്പു വടതിന്ന കൃഷ്ണപിളെള വരൂ
ചിക്കന്‍ കാലു മുക്കി കഴിച്ച വിസ്കിയുണ്ട് കുടിച്ച് കളിക്കാന്‍
ചിക്കന്‍ കാലു കഴിച്ചു വളര്‍ന്ന ഈ രാജ രാജ ജയരാജനെ കാണു
മുണ്ട് മുറുക്കി കഴിയുന്ന പിളളമാരെ വന്ന്
കണണിര്‍ സീരിയല്‍ കാണു കൈരളിയില്‍
പട്ടുറുമാലില്‍ കെട്ടിയ ഗന്ധര്‍വ്വസംഗീതം കാണു റിയത്ഷൊയായ്..
വെളളമൂറ്റുന്ന ബുഷിന്റെ കോളയ്ക്ക് കൂട്ടുമായ്
കൂടെചൂട്ടുമായ് ഞാനുമൂറ്റുന്നു വെളളമെന്നും
ചിറ്റിലപ്പളളിലെ കൊച്ചവുസേപ്പിനേക്കാള്‍
കോടികള്‍ വാറ്റും ‘വിസമയി‘പ്പിക്കും ഞാന്‍
??:എച്ചൂസ്മീ കോടതിവിധിക്കെതിരെ എന്തരപ്പീ...അപ്പീ..അപ്പീലിന് പൊകാത്തെ
==:അത് എന്റെ കൃതികളെ കോടതിവിധി വരുംബൊ ഞങ്ങ ‘പണറാഞ്ജി’ അണണനകത്താകും പിന്നൊ കൂടിരുന്ന് സഹായിച്ച മദനി
സാഹിബിനും പണി വീഴും ഒടനെ.അന്ന് ഞങ്ങക്കെതിരെ വരുന്ന ആ വിധിക്ക് പൊതുജനക്കഴുതാസിന്റെ മുന്നീല്‍ ഒരു മുന്‍ കൂര്‍
ജാമ്യം...
ഹീ...ഹീ...ഹീ..എങ്ങനൊണ്ട് പുത്തി........
കോടതികളിലൊക്കെ ജനങ്ങള്‍ക്ക് വലിയ വിശ്വാസമാടേ അപ്പീ ആ വിശ്വാസം തകരുന്നെങ്കി തകരട്ടെടേയ്...
ഞങ്ങ പിളളാരെടേലെങ്കിലും പിടിച്ച് നിക്കണ്ടായോടേയ്....
ഇല്ലേ അവന്‍ മാരും കളഞ്ഞേച്ചും പൊകത്തില്ലേടേയ്....
വിശ്വാസം അതല്ലേടേയപ്പി..എല്ലാം..
??:നമിച്ചണണാ അവിടുന്നിന്റെ പുത്തി.......
തമാശ്ശ്ശ്ശ്ശ്ശ്:
പാര്‍ട്ടി തോറ്റപ്പൊ പൊട്ടിച്ചിരിച്ച അച്ചുമാമന്റെ ‘ഫേസ്‘ ബുക്ക് ഫൊളാവേഴ്സിന്ന് ‘ബുജി’ ലുക്കെന്താണെന്ന് മന്‍സ്സിലാകില്ല..
അത് മന്‍സ്സിലാകണമെങ്കില്‍ പിണറായിയുടെ ‘ഫേസ്‘ ബുക്ക് ഫൊളാവറാകൂ..
സീരിയസ് സീരിയസ് വിഷയാവതരണത്തിലേക്ക് കടക്കുന്നു എവരിബൊടി അറ്റന്‍ഷന്‍...
ശുംഭനമാരും ശപ്പന്‍ മാരും കോടതികളെ തെറി വിളിച്ച് ചില രാജന്‍ മാരുടെ ഫേസ്കട്ടുമായ് നടക്കുന്ന കാലമാ...
ഇത് കണ്ട് നിമിഷ കവി ധനകൃതി കുറിച്ച ഒരു ധ്രുതകൃതിയിതാ...
രാജകേസരിമാര്‍ വാഴുന്നകാലം അതില്‍ മുംബന്മാര്‍
ജയ ജയ വിജയ ജയരാജ കേസരിമാര്‍
കൂടെ രാജ രാജ രാജേഷ്മാരും
ഉണ്ടയൊളളതും രാജാവ് ഉണ്ട കൊണ്ട് നടന്നവനും രാജാവ്
ഉണ്ട് വീര്‍ത്തു നടക്കുന്നവനും രാജാവ്
കട്ടന്‍ ചായ പരിപ്പു വടതിന്ന കൃഷ്ണപിളെള വരൂ
ചിക്കന്‍ കാലു മുക്കി കഴിച്ച വിസ്കിയുണ്ട് കുടിച്ച് കളിക്കാന്‍
ചിക്കന്‍ കാലു കഴിച്ചു വളര്‍ന്ന ഈ രാജ രാജ ജയരാജനെ കാണു
മുണ്ട് മുറുക്കി കഴിയുന്ന പിളളമാരെ വന്ന്
കണണിര്‍ സീരിയല്‍ കാണു കൈരളിയില്‍
പട്ടുറുമാലില്‍ കെട്ടിയ ഗന്ധര്‍വ്വസംഗീതം കാണു റിയത്ഷൊയായ്..
വെളളമൂറ്റുന്ന ബുഷിന്റെ കോളയ്ക്ക് കൂട്ടുമായ്
കൂടെചൂട്ടുമായ് ഞാനുമൂറ്റുന്നു വെളളമെന്നും
ചിറ്റിലപ്പളളിലെ കൊച്ചവുസേപ്പിനേക്കാള്‍
കോടികള്‍ വാറ്റും ‘വിസമയി‘പ്പിക്കും ഞാന്‍
??:എച്ചൂസ്മീ കോടതിവിധിക്കെതിരെ എന്തരപ്പീ...അപ്പീ..അപ്പീലിന് പൊകാത്തെ
==:അത് എന്റെ കൃതികളെ കോടതിവിധി വരുംബൊ ഞങ്ങ ‘പണറാഞ്ജി’ അണണനകത്താകും പിന്നൊ കൂടിരുന്ന് സഹായിച്ച മദനി
സാഹിബിനും പണി വീഴും ഒടനെ.അന്ന് ഞങ്ങക്കെതിരെ വരുന്ന ആ വിധിക്ക് പൊതുജനക്കഴുതാസിന്റെ മുന്നീല്‍ ഒരു മുന്‍ കൂര്‍
ജാമ്യം...
ഹീ...ഹീ...ഹീ..എങ്ങനൊണ്ട് പുത്തി........
കോടതികളിലൊക്കെ ജനങ്ങള്‍ക്ക് വലിയ വിശ്വാസമാടേ അപ്പീ ആ വിശ്വാസം തകരുന്നെങ്കി തകരട്ടെടേയ്...
ഞങ്ങ പിളളാരെടേലെങ്കിലും പിടിച്ച് നിക്കണ്ടായോടേയ്....
ഇല്ലേ അവന്‍ മാരും കളഞ്ഞേച്ചും പൊകത്തില്ലേടേയ്....
വിശ്വാസം അതല്ലേടേയപ്പി..എല്ലാം..
??:നമിച്ചണണാ അവിടുന്നിന്റെ പുത്തി.......
തമാശ്ശ്ശ്ശ്ശ്ശ്:
Friday, July 2, 2010
ഇടതുഭരണത്തിലെ ഇരട്ടത്താപ്പ്
വ്യവസായ സെക്രട്ടറി കൊക്കക്കോള കമ്പനിയുടെ വക്താവായി വ്യവസായമന്ത്രിയുടെ സാന്നിധ്യത്തില്‍ ആ കമ്പനിയെ ന്യായീകരിച്ച് വിവാദം സൃഷ്ടിച്ചശേഷം ഇപ്പോള്‍ അവരില്‍നിന്ന് നഷ്ടം ഈടാക്കാന്‍ ട്രിബ്യൂണല്‍ രൂപീകരിക്കണമെന്ന ജയകുമാര്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്.
കൊക്കക്കോള കമ്പനിയുടെ പ്ലാച്ചിമടയിലെ പ്രവര്‍ത്തനം മൂലമുണ്ടായ നഷ്ടത്തിന്റെ തോതും സ്വഭാവവും പഠിച്ച് കമ്പനിയുണ്ടാക്കിയ നഷ്ടം കമ്പനിയില്‍ നിന്നുതന്നെ ഈടാക്കാനാണ് ട്രിബ്യൂണല്‍ രൂപീകരിക്കുന്നത്. ഇതു സംബന്ധിച്ച് നിയമനിര്‍മാണം നടത്താന്‍ നിയമവകുപ്പിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
കൊക്കക്കോള കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഗുരുതരമായ ആരോഗ്യ പാരിസ്ഥിതികപ്രശ്നങ്ങള്‍ സൃഷ്ടിച്ചുവെന്നും കൃഷി പരിസ്ഥിതി, തൊഴില്‍രംഗത്ത് പ്രശ്നങ്ങള്‍ സൃഷ്ടിച്ചതായും തത്ഫലമായി പ്രദേശവാസികള്‍ക്ക് 216.6 കോടിയുടെ നാശനഷ്ടവും 4.36 ലക്ഷം തൊഴില്‍ദിന നഷ്ടവും നേരിട്ടതായാണ് ഉന്നതാധികാരസമിതി കണ്ടെത്തിയിരിക്കുന്നത്. പ്രദേശവാസികള്‍ പലവിധ രോഗങ്ങളുടെ ഇരകളാകുകയും നവജാത ശിശുക്കള്‍ക്കുപോലും ഭാരക്കുറവ് കണ്ടതായും സമിതി കണ്ടെത്തി.
കൊക്കക്കോള കമ്പനിക്ക് അഞ്ചുലക്ഷം ലിറ്റര്‍ വെള്ളം ശേഖരിക്കാനാണ് അനുമതി നല്‍കിയിരുന്നതെങ്കിലും 50 ലക്ഷം ലിറ്റര്‍ കുപ്പിവെള്ളമായി വിതരണം ചെയ്ത് കമ്പനി ലാഭം കൊയ്തപ്പോള്‍ തദ്ദേശവാസികള്‍ കഠിനമായ ജലദൗര്‍ലഭ്യം അനുഭവിക്കേണ്ടിവന്നു. വളമെന്ന പേരില്‍ വിറ്റതില്‍ രാസമാലിന്യം കലര്‍ന്നിരുന്നതായും കമ്പനി വിറ്റിരുന്ന കോളയില്‍ പോലും രാസവസ്തു സാന്നിധ്യം ഉണ്ടായിരുന്നതായും ആരോപണമുണ്ട്. അമേരിക്കയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കാണിക്കുന്ന അനാസ്ഥയുടെ സാക്ഷിപത്രമാണ് ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ദുരന്തം. കേരളത്തിലും കൊക്കക്കോള കമ്പനി ഇത്ര ചൂഷണ മനോഭാവമാണ് പ്രകടിപ്പിച്ചിരുന്നത്.
കമ്പനി വരുത്തിവച്ചിരിക്കുന്ന പാരിസ്ഥിതിക ആരോഗ്യനാശത്തിന്റെയും ജലശോഷണത്തിന്റെയും നഷ്ടം 216 കോടിയില്‍ ചുരുക്കാവുന്നതല്ല. കൊക്കക്കോളക്കെതിരെ നടപടി വന്നാല്‍ വ്യവസായ വിരുദ്ധമാണ് കേരളം എന്ന പ്രതിഛായ പടരുമെന്ന വ്യവസായവകുപ്പിന്റെ തടസവാദത്തെ തള്ളിയാണ് ജയകുമാര്‍ കമ്മറ്റി റിപ്പോര്‍ട്ടിനെ അംഗീകരിച്ചിരിക്കുന്നത്.
കൊക്കക്കോള കമ്പനിയുടെ പ്ലാച്ചിമടയിലെ പ്രവര്‍ത്തനം മൂലമുണ്ടായ നഷ്ടത്തിന്റെ തോതും സ്വഭാവവും പഠിച്ച് കമ്പനിയുണ്ടാക്കിയ നഷ്ടം കമ്പനിയില്‍ നിന്നുതന്നെ ഈടാക്കാനാണ് ട്രിബ്യൂണല്‍ രൂപീകരിക്കുന്നത്. ഇതു സംബന്ധിച്ച് നിയമനിര്‍മാണം നടത്താന്‍ നിയമവകുപ്പിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
കൊക്കക്കോള കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഗുരുതരമായ ആരോഗ്യ പാരിസ്ഥിതികപ്രശ്നങ്ങള്‍ സൃഷ്ടിച്ചുവെന്നും കൃഷി പരിസ്ഥിതി, തൊഴില്‍രംഗത്ത് പ്രശ്നങ്ങള്‍ സൃഷ്ടിച്ചതായും തത്ഫലമായി പ്രദേശവാസികള്‍ക്ക് 216.6 കോടിയുടെ നാശനഷ്ടവും 4.36 ലക്ഷം തൊഴില്‍ദിന നഷ്ടവും നേരിട്ടതായാണ് ഉന്നതാധികാരസമിതി കണ്ടെത്തിയിരിക്കുന്നത്. പ്രദേശവാസികള്‍ പലവിധ രോഗങ്ങളുടെ ഇരകളാകുകയും നവജാത ശിശുക്കള്‍ക്കുപോലും ഭാരക്കുറവ് കണ്ടതായും സമിതി കണ്ടെത്തി.
കൊക്കക്കോള കമ്പനിക്ക് അഞ്ചുലക്ഷം ലിറ്റര്‍ വെള്ളം ശേഖരിക്കാനാണ് അനുമതി നല്‍കിയിരുന്നതെങ്കിലും 50 ലക്ഷം ലിറ്റര്‍ കുപ്പിവെള്ളമായി വിതരണം ചെയ്ത് കമ്പനി ലാഭം കൊയ്തപ്പോള്‍ തദ്ദേശവാസികള്‍ കഠിനമായ ജലദൗര്‍ലഭ്യം അനുഭവിക്കേണ്ടിവന്നു. വളമെന്ന പേരില്‍ വിറ്റതില്‍ രാസമാലിന്യം കലര്‍ന്നിരുന്നതായും കമ്പനി വിറ്റിരുന്ന കോളയില്‍ പോലും രാസവസ്തു സാന്നിധ്യം ഉണ്ടായിരുന്നതായും ആരോപണമുണ്ട്. അമേരിക്കയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കാണിക്കുന്ന അനാസ്ഥയുടെ സാക്ഷിപത്രമാണ് ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ദുരന്തം. കേരളത്തിലും കൊക്കക്കോള കമ്പനി ഇത്ര ചൂഷണ മനോഭാവമാണ് പ്രകടിപ്പിച്ചിരുന്നത്.
കമ്പനി വരുത്തിവച്ചിരിക്കുന്ന പാരിസ്ഥിതിക ആരോഗ്യനാശത്തിന്റെയും ജലശോഷണത്തിന്റെയും നഷ്ടം 216 കോടിയില്‍ ചുരുക്കാവുന്നതല്ല. കൊക്കക്കോളക്കെതിരെ നടപടി വന്നാല്‍ വ്യവസായ വിരുദ്ധമാണ് കേരളം എന്ന പ്രതിഛായ പടരുമെന്ന വ്യവസായവകുപ്പിന്റെ തടസവാദത്തെ തള്ളിയാണ് ജയകുമാര്‍ കമ്മറ്റി റിപ്പോര്‍ട്ടിനെ അംഗീകരിച്ചിരിക്കുന്നത്.
Thursday, June 17, 2010
ഇങ്ങനെയും ഒരു ഭരണം
വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലൂള്ള ഇടതുമുന്നണി ഭരണം ഇന്ന് നാലുവര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഈ ഭരണം നാളെ അഞ്ചാംവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ അഭിമാനിക്കാവുന്ന നേട്ടങ്ങളെന്ത് എന്നാരും ചിന്തിക്കും. അതിന് ഉത്തരം തേടുമ്പോഴാണ് അത്ഭുതപ്പെട്ടുപോവുക. പത്തിരുപത് മന്ത്രിമാര്‍ നാലുവര്‍ഷക്കാലം കൊടിവച്ച കാറില്‍ റോന്ത്ചുറ്റി. ഇതിനായി ആഡംബരകാറുകള്‍ പലതവണ മാറ്റി. ലക്ഷങ്ങള്‍ മുടക്കി വീടുകള്‍ മോടികൂട്ടി.
വായില്‍ക്കൊള്ളാത്ത പ്രഖ്യാപനങ്ങള്‍ നടത്തി. പറഞ്ഞകാര്യങ്ങള്‍ ആവര്‍ത്തിച്ചതല്ലാതെ ഒന്നുപോലും പ്രവര്‍ത്തിയിലെത്തിച്ചില്ല. മുഖ്യമന്ത്രിക്ക് സ്വന്തം പാര്‍ട്ടിയെ വിശ്വാസമില്ല. പാര്‍ട്ടിക്കാണെങ്കില്‍ മുഖ്യമന്ത്രിയേയും വിശ്വാസമില്ല. പ്രൈവറ്റ് സെക്രട്ടറിയേയും പൊളിറ്റിക്കല്‍ സെക്രട്ടറിയെയും നിശ്ചയിക്കാന്‍ പോലും മുഖ്യമന്ത്രിക്കവകാശമില്ല. മാത്രമല്ല പറ്റില്ലെന്ന് പറഞ്ഞയാളെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ അടിച്ചേല്‍പ്പിക്കാനും പാര്‍ട്ടിക്ക് മടിയില്ല.
ഒരു സര്‍ക്കാരിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് മന്ത്രിമാരും മുഖ്യമന്ത്രിയും ഒറ്റമനസ്സോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. എന്നാല്‍ ഇന്ന് സ്ഥിതി നേരെ മറിച്ചാണ്.
കൂട്ടുത്തരവാദിത്തം ഇല്ലാതായി. മുഖ്യമന്ത്രിയുടെ വകുപ്പില്‍പ്പോലും അഴിമതി നടമാടുകയാണെന്ന് ഒരുമന്ത്രി തുറന്നടിച്ചിട്ടും പോറലേല്‍ക്കാതെ ആ മന്ത്രി വിലസുന്നു. കൈപ്രയോഗവും കോഴപ്രശ്നവുമെല്ലാം പുറത്തുവരുന്നത് മുന്നണിയെ തള്ളിപ്പറയുമ്പോഴാണ്. മുന്നണിയോടൊട്ടി നിന്നാല്‍ അതെല്ലാം നല്ലകാര്യമെന്ന് വിലയിരുത്തുന്നു. ഈ രീതിയിലൊരു ഭരണശൈലി ഇടതുമുന്നണിക്കല്ലാതെ കാഴ്ചവയ്ക്കാനാകുമോ?
മണ്ണ് മാഫിയ, മണല്‍ മാഫിയ, വനം മാഫിയ, ചന്ദനമാഫിയ, പെണ്‍ണ്മാഫിയ, മദ്യമാഫിയ തുടങ്ങിയ മാരണങ്ങള്‍ക്ക് കൈപ്പൂട്ടൊരുക്കുമെന്ന് വീമ്പടിച്ച മുന്നണിയാണിത്. ഭരണത്തിലെത്തിയപ്പോള്‍ മട്ടുമാറി. കൊള്ളരുതായ്മകളുടെ കൂട്ടുകാരായി. മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ മുഖ്യമന്ത്രി മൂക്കുകുത്തി വീഴുന്ന കാഴ്ചയാണുണ്ടായത്. എലികളെ പിടിക്കാന്‍ കെട്ടിയിറക്കിയ മൂന്ന് പൂച്ചകളെ കെട്ടുകെട്ടിച്ചതെങ്ങോട്ടാണെന്നുപോലും അറിയില്ല. ടാറ്റ കയ്യേറിയ അരലക്ഷത്തിലധികം ഏക്കര്‍ ഭൂമി പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചവരുടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍.
അരിക്കും മറ്റ് ഭക്ഷ്യവസ്തുക്കള്‍ക്കും വിലകൂടിയപ്പോള്‍ മലയാളി ആഹാരശീലം മാറ്റണമെന്ന് ഉപദേശിച്ച ഭക്ഷ്യമന്ത്രിയാണ് കേരളത്തിനുള്ളത്. പാലും മുട്ടയും ഒരു കോഴിയും പോരെ മലയാളിക്കെന്ന് ചോദിച്ച മന്ത്രി ആ സ്ഥാനത്ത് തുടരുന്നെങ്കില്‍ മലയാളിയുടെ ക്ഷമയാണ് അളക്കപ്പെട്ടിട്ടുള്ളത്. കൂട്ട ആത്മഹത്യകളും ലോക്കപ്പ് മരണങ്ങളും മുമ്പൊരുകാലത്തുമില്ലാത്ത വിധമായി. കസ്റ്റഡിമരണങ്ങള്‍ നാണക്കേടുണ്ടാക്കി എന്ന് ആഭ്യന്തരമന്ത്രി തന്നെ സമ്മതിക്കുന്നു.
ഇങ്ങനെയും ഒരു സര്‍ക്കാര്‍ കേരളം ഭരിക്കുന്നെങ്കില്‍ അതിനുത്തരം നല്‍കേണ്ടവര്‍ ഇടതുമുന്നണി മാത്രമല്ല; പ്രതിപക്ഷവും കൂടിയാണ്. ഭരണം നന്നാക്കാന്�....�� പ്രതിപക്ഷമാണ് കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടത്. തമ്മിലടിയും തൊഴുത്തില്‍ക്കുത്തും അഴിമതിയും കെടുകാര്യസ്ഥതയും കൈമുതലാക്കിയ ഭരണക്കാരെ നിലനിര്‍ത്താനുള്ള തന്ത്രവും മന്ത്രവും പ്രയോഗിക്കാന്‍ കഴിയില്ലെന്നാണ് പ്രതിപക്ഷവും തെളിയിച്ചത്. അച്യുതമേനോന്‍ കേരളം കണ്ട നല്ല ഭരണാധികാരി എന്നാണ് പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത്. കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് മേനോന്‍ മുഖ്യമന്ത്രിയായിരുന്നത്. അന്നത്തെ പ്രതിപക്ഷം നിരന്തരം വിളിച്ച മുദ്രാവാക്യം 'ഇതുപോലൊരു നാറിയ ഭരണം കേരളമിതുവരെ കണ്ടിട്ടില്ല; ഇതുപോലൊരു നാറിയ മുഖ്യനെ കേരളമിതുവരെ കണ്ടിട്ടില്ല' എന്നാണ്. ആ മുദ്രാവാക്യം അക്ഷരാര്‍ത്ഥത്തില്‍ ചേരുന്നത് ഇന്നാണ്. പക്ഷേ പന്തംകണ്ട പെരുച്ചാഴിയെപ്പോലുള്ള പ്രതിപക്ഷത്തെയാണ് കഴിഞ്ഞ നാലുവര്‍ഷവും കാണാനായത്. ഇടതും വലതും ചേര്‍ന്ന് കേരളീയരുടെ സ്വപ്നങ്ങളെയും സാധ്യതകളെയും തല്ലിക്കെടുത്തി എന്നതാണ് തിരിഞ്ഞുനോക്കുമ്പോള്‍ കാണാനാവുക.
വായില്‍ക്കൊള്ളാത്ത പ്രഖ്യാപനങ്ങള്‍ നടത്തി. പറഞ്ഞകാര്യങ്ങള്‍ ആവര്‍ത്തിച്ചതല്ലാതെ ഒന്നുപോലും പ്രവര്‍ത്തിയിലെത്തിച്ചില്ല. മുഖ്യമന്ത്രിക്ക് സ്വന്തം പാര്‍ട്ടിയെ വിശ്വാസമില്ല. പാര്‍ട്ടിക്കാണെങ്കില്‍ മുഖ്യമന്ത്രിയേയും വിശ്വാസമില്ല. പ്രൈവറ്റ് സെക്രട്ടറിയേയും പൊളിറ്റിക്കല്‍ സെക്രട്ടറിയെയും നിശ്ചയിക്കാന്‍ പോലും മുഖ്യമന്ത്രിക്കവകാശമില്ല. മാത്രമല്ല പറ്റില്ലെന്ന് പറഞ്ഞയാളെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ അടിച്ചേല്‍പ്പിക്കാനും പാര്‍ട്ടിക്ക് മടിയില്ല.
ഒരു സര്‍ക്കാരിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് മന്ത്രിമാരും മുഖ്യമന്ത്രിയും ഒറ്റമനസ്സോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. എന്നാല്‍ ഇന്ന് സ്ഥിതി നേരെ മറിച്ചാണ്.
കൂട്ടുത്തരവാദിത്തം ഇല്ലാതായി. മുഖ്യമന്ത്രിയുടെ വകുപ്പില്‍പ്പോലും അഴിമതി നടമാടുകയാണെന്ന് ഒരുമന്ത്രി തുറന്നടിച്ചിട്ടും പോറലേല്‍ക്കാതെ ആ മന്ത്രി വിലസുന്നു. കൈപ്രയോഗവും കോഴപ്രശ്നവുമെല്ലാം പുറത്തുവരുന്നത് മുന്നണിയെ തള്ളിപ്പറയുമ്പോഴാണ്. മുന്നണിയോടൊട്ടി നിന്നാല്‍ അതെല്ലാം നല്ലകാര്യമെന്ന് വിലയിരുത്തുന്നു. ഈ രീതിയിലൊരു ഭരണശൈലി ഇടതുമുന്നണിക്കല്ലാതെ കാഴ്ചവയ്ക്കാനാകുമോ?
മണ്ണ് മാഫിയ, മണല്‍ മാഫിയ, വനം മാഫിയ, ചന്ദനമാഫിയ, പെണ്‍ണ്മാഫിയ, മദ്യമാഫിയ തുടങ്ങിയ മാരണങ്ങള്‍ക്ക് കൈപ്പൂട്ടൊരുക്കുമെന്ന് വീമ്പടിച്ച മുന്നണിയാണിത്. ഭരണത്തിലെത്തിയപ്പോള്‍ മട്ടുമാറി. കൊള്ളരുതായ്മകളുടെ കൂട്ടുകാരായി. മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ മുഖ്യമന്ത്രി മൂക്കുകുത്തി വീഴുന്ന കാഴ്ചയാണുണ്ടായത്. എലികളെ പിടിക്കാന്‍ കെട്ടിയിറക്കിയ മൂന്ന് പൂച്ചകളെ കെട്ടുകെട്ടിച്ചതെങ്ങോട്ടാണെന്നുപോലും അറിയില്ല. ടാറ്റ കയ്യേറിയ അരലക്ഷത്തിലധികം ഏക്കര്‍ ഭൂമി പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചവരുടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍.
അരിക്കും മറ്റ് ഭക്ഷ്യവസ്തുക്കള്‍ക്കും വിലകൂടിയപ്പോള്‍ മലയാളി ആഹാരശീലം മാറ്റണമെന്ന് ഉപദേശിച്ച ഭക്ഷ്യമന്ത്രിയാണ് കേരളത്തിനുള്ളത്. പാലും മുട്ടയും ഒരു കോഴിയും പോരെ മലയാളിക്കെന്ന് ചോദിച്ച മന്ത്രി ആ സ്ഥാനത്ത് തുടരുന്നെങ്കില്‍ മലയാളിയുടെ ക്ഷമയാണ് അളക്കപ്പെട്ടിട്ടുള്ളത്. കൂട്ട ആത്മഹത്യകളും ലോക്കപ്പ് മരണങ്ങളും മുമ്പൊരുകാലത്തുമില്ലാത്ത വിധമായി. കസ്റ്റഡിമരണങ്ങള്‍ നാണക്കേടുണ്ടാക്കി എന്ന് ആഭ്യന്തരമന്ത്രി തന്നെ സമ്മതിക്കുന്നു.
ഇങ്ങനെയും ഒരു സര്‍ക്കാര്‍ കേരളം ഭരിക്കുന്നെങ്കില്‍ അതിനുത്തരം നല്‍കേണ്ടവര്‍ ഇടതുമുന്നണി മാത്രമല്ല; പ്രതിപക്ഷവും കൂടിയാണ്. ഭരണം നന്നാക്കാന്�....�� പ്രതിപക്ഷമാണ് കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടത്. തമ്മിലടിയും തൊഴുത്തില്‍ക്കുത്തും അഴിമതിയും കെടുകാര്യസ്ഥതയും കൈമുതലാക്കിയ ഭരണക്കാരെ നിലനിര്‍ത്താനുള്ള തന്ത്രവും മന്ത്രവും പ്രയോഗിക്കാന്‍ കഴിയില്ലെന്നാണ് പ്രതിപക്ഷവും തെളിയിച്ചത്. അച്യുതമേനോന്‍ കേരളം കണ്ട നല്ല ഭരണാധികാരി എന്നാണ് പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത്. കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് മേനോന്‍ മുഖ്യമന്ത്രിയായിരുന്നത്. അന്നത്തെ പ്രതിപക്ഷം നിരന്തരം വിളിച്ച മുദ്രാവാക്യം 'ഇതുപോലൊരു നാറിയ ഭരണം കേരളമിതുവരെ കണ്ടിട്ടില്ല; ഇതുപോലൊരു നാറിയ മുഖ്യനെ കേരളമിതുവരെ കണ്ടിട്ടില്ല' എന്നാണ്. ആ മുദ്രാവാക്യം അക്ഷരാര്‍ത്ഥത്തില്‍ ചേരുന്നത് ഇന്നാണ്. പക്ഷേ പന്തംകണ്ട പെരുച്ചാഴിയെപ്പോലുള്ള പ്രതിപക്ഷത്തെയാണ് കഴിഞ്ഞ നാലുവര്‍ഷവും കാണാനായത്. ഇടതും വലതും ചേര്‍ന്ന് കേരളീയരുടെ സ്വപ്നങ്ങളെയും സാധ്യതകളെയും തല്ലിക്കെടുത്തി എന്നതാണ് തിരിഞ്ഞുനോക്കുമ്പോള്‍ കാണാനാവുക.
ഫ്രീയായും ചെലവില്ലാതെയും കൊടുക്കന്‍ സാധിക്കുന്ന ഉപദേശമെങ്കിലും അറ്റ് ലീസ്റ്റ്....
പറയേണ്ടത് തന്നെയാണ് മൊഡി പറഞ്ഞത്
നെഹ്റുവിന്റെ ശിശുസ്നേഹം ഭാരതത്തിനെന്ത് നേടിത്തന്നു.
നവ:14 ശിശുദിനം ,
ശിശുദിനത്തില്‍ എങ്കിലും ശിശുക്കള്‍ക്കായ് എന്തുചെയ്യുന്നു?????
ഒന്നും ചെയ്യുന്നില്ല!!!!!
നെഹ്റു കുട്ടികള്‍ക്കായ് എന്തുചെയ്തിട്ടുണ്ട്?
ഫ്രീയായും ചെലവില്ലാതെയും കൊടുക്കന്‍ സാധിക്കുന്ന ഉപദേശമെങ്കിലും അറ്റ് ലീസ്റ്റ്....
ഏഹേ...അതും ഉണ്ടായിട്ടില്ല...എന്നിട്ടും....???
ബെറ്റര്‍ മുന്‍ രാഷ്ട്ര്പതി ഡോ:ആവുല്‍ പക്കീര്‍ ജവ്ലാലുദ്ദീന്‍ അബ്ദുല്‍ കലാം എന്ന ഡോ:എ.പി.ജെ.അബ്ദുല്‍ കലാംമിന്റെ ജന്മദിനമായിരുന്നെങ്കില്‍ .........
അദ്ദേഹത്തിന്റെ “അഗ്നിച്ചിറകുകള്‍“ ഒരൊറ്റപുസ്തകം “സ്വപ്നം കാണനുളള ആഹ്വാനം“ അത് മാത്രം പൊരേ...
കൂടാതെ നെഹ്റു ലൊകജനതയുടെ തന്നെ പിതാവായ ഭാരതപുത്രന്‍ മഹാത്മജിയില്‍ നിന്ന് കൊണ്ഗ്രസ് പാര്‍ട്ടിയെ തട്ടിയെട്ടുത്ത് പാക് വിഭജനം ഉള്‍പ്പെടെ നട്പ്പിലാക്കിയതും അതില്‍ മനം നൊന്ത് കൊണ്ഗ്രസ് പാര്‍ട്ടിയെ മഹാത്മജി പിരിച്ച് വിട്ട്തും മറക്കാനാവില്ല.
വൈദേശിക ശക്തിയെ ഭാരതത്തില്‍ നിന്നാട്ടിപായിക്കനായി വര്‍ത്തിച്ച മഹാത്മജി കുറച്ച് നാളെങ്കിലും പ്രവര്‍ത്തിച്ച പാര്‍ട്ടിയുടെ തലപ്പത്തുത്ന്നെ
വൈദേശിക മദാമ്മയെ പ്രതിഷ്ട്ടിച്ചിരിക്കുന്നു..വിധിവൈപരീത്യം..ഒപ്പം കൊണ്ഗ്രസ്കാരുടെ നട്ടെല്ലില്ലായ്മയും......
ജയ് ജവാന്‍ ജയ് കിസ്സാന്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയ ശാസ്ത്രീജി തീര്‍ച്ചയായും നെഹ്റുവിനും മുകളില്‍ തന്നെ...
ഒപ്പം
ജയ് ജവാന്‍ ജയ് കിസ്സാന്‍ ജയ് വിജ്ഞാന്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയ വാജ്പേയിജിക്കും തീര്‍ച്ചയായും നെഹ്റുവിനും മുകളിലെ സ്ധാനം അര്‍ഹിക്കുന്നു...
തലക്കഷ്ണം:കേരളത്തിലെ യുവാക്കള്‍ കൂട്ടത്തൊടെ അന്യദേശത്തെ സ്വകാര്യ സ്ധാപനങ്ങളില്‍ തൊഴില്‍ തേടി പൊകുന്നു.ഈ പ്രവണത തുടര്‍ന്നാല്‍ 2030 ആകുംബൊഴേക്കും കേരളം വ്റദ്ധന്മരുടെ നാടാവും.ഒരു സ്പൂണ് മരുന്നെടുത്തുകൊടുക്കാന്‍ പൊലും ആരും ഉണ്ടാകില്ല...---എളമരം കരിം
ഒഴിഞ്ഞ് മാറാനകില്ല മിസ്റ്റര്‍ കരിം താങ്കള്‍ക്കും പാര്‍ട്ടിക്കും കേരളത്തിലെ വ്റദ്ധമാതാപിതാക്കളുടെ പ്രാക്കില്‍ നിന്ന് ...
തന്റെ പുത്രനില്‍ നിന്നൊ പുത്രിയില്‍ നിന്നൊ ഒരിറ്റു ദാഹനീര്‍കുടിച്ച് മരിക്കമെന്നുള ആഗ്രഹം തല്ലികെടുത്തിയ ഇടതു വലതന്മാര്‍ക്ക് ഈ പ്ര്ക്കില്‍ നിന്ന് രക്ഷയില്ല....കരിംകൂടി ചേര്‍ന്ന് കംബ്യൂട്ടരിനെതിരെ ചെങ്കൊടിയെന്ന കേരളത്തിന്റെ അപായ സിഗ്നലുമായ് നടന്നപ്പൊള്‍ തൊന്നിയില്ലേ മിസ്റ്റര്‍ കരിം...
കേരളം വികസിച്ചാല്‍ ബംഗാൾ വികസിച്ചാല്‍ ഇന്ത്യ
വികസിക്കും ഇന്ത്യ വികസിച്ചാല്‍ അത് ചൈനക്ക്
വെല്ലുവിളിയാകും.അതുകൊണ്ട് കേരളത്തില്‍ മോഡി
മോഡല്‍ വികസനമോ അല്ലെങ്കില്‍ ഒരു വിധവികസമോ
പാടില്ല.അതിനായ് ബംഗാളില്‍ 30 വര്‍ഷമായി ഭരിക്കുന്നു.
കേരളത്തില്‍ 5 വര്‍ഷത്തെ ഇടവേളകളില്‍ എത്തുന്നു.
മറ്റേ 5 വര്‍ഷം കൂടെപ്പിറപ്പാണ് ഭരിക്കുന്നത് അതു കൊണ്ട്
അവര്‍ ഒരു പ്രശ്നവും ഉണ്ടാക്കില്ല.ഫലമോ പത്താം ക്ലാസ്
ആയാലും എഞ്ജിനീയറിഗായാലും മെഡിസിന്‍ ആയാലും
കഴിഞ്ഞവര്‍ നേരെ ഗൾഫ് അല്ലെങ്കില്‍ ബാംഗ്ലൂര്‍,ചെന്നൈ,
മുംബൈ,അഹമ്മദാബാദ് ഇവിടെവിന്ന് വച്ചാല്‍
പൊയ്ക്കെള്ളണം.ഇവിടെ ആണെന്നാല്‍ ടി.വി തുറന്നാല്‍
ഇത്തരം രാഷ്ട്രീയകോമരങ്ങളുടെ മിമിക്രിയുണ്ട് അതു
കണ്ട് ചിരിക്കാം രസിക്കാം.കുറച്ചുനാൾ കൂടി വായു
ഫ്രീയാണ് ആവശ്യംപ്പോലെ ഭക്ഷിക്കാം..
നിഷ്ക്രിയ പരബ്രഹ്മങ്ങളായ
കുറെ ഖദര്‍ധാരികൾ എന്ന് ഒറ്റ വാക്കില്‍ നമുക്കിരെ
പറ്റി പറയാം.അത് മുകളില്‍ പറഞ്ഞവരൊട് സമം
ഗുണം തുല്ല്യം തന്നെ.അതിന്റെ ഫലമാണല്ലോ നമ്മുടെഈ ഗൾഫ്ബാംഗ്ലൂര്‍ ഒാട്ടം
Friday, April 16, 2010
ഒടുവില്‍ സസി ...സസി ആയണണാച്ചീ....
ടര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്
സഹ്രദയരെ.....
ച്ചാങ്ങ് ച്ചാങ്ങ് ച്ചാങ്ങ്.....
അതാ അങ്ങൊട്ട് നോക്കൂ അതാണ് നമ്മുടെ കഥനായകന്‍
സൊറി ഇതാ ഇങ്ങൊട്ട് നോക്കൂ ഇതാണ് നമ്മുടെ കഥനായകന്‍
പേര്:സസി അണണന്‍
വയസ്സ്:അന്‍പത്തിനാല്
ജാതി:അമേരിക്കന്‍ നായര്‍(സെന്‍സസില്‍ പോലും ജാതി ഇല്ല ചിദബരണണന്‍ കടിക്കുമൊ എന്തൊ)
(അമേരിക്കന്‍ കൂടെ ഒളളതു കൊണ്ട് തനി സായിപ്പ് സ്റ്റൈലിലാ പുളളി
മനുഷേനു മനസ്സിലാകാത്ത ഇംഗ്ലീഷ് സംസാരിക്കുക,പിന്നെ നിലവില്‍ രണ്ട് കെട്ടി രണ്ടാമത്തെത് അഴിച്ചു കൊണ്ടിരിക്കുവാ ഡോഡ് ഡിസ്റ്റര്‍ബ് മീ കെ...)
ജോലി:
പണ്ട്:വലിയ പുലി ആരുന്നെന്നാ പറഞ്ഞ് കേള്‍വി.
ഇപ്പൊള്‍:നെഹ്റുവിന്റെ വാലാട്ടികളെടൊപ്പം അങ്ങ് “ദുഭായില്‍“ അല്ല ഡല്‍ഹിയില്‍ ‘സ്വന്തമായ്’ കോടികള്‍ ചെലവാക്കി 5 സ്റ്റാര്‍
(കൊറഞ്ഞൊ എന്നാകൂട്ടാം ഒരു 10 മതിയൊ)ഹോട്ടലില്‍ കശ്ടപ്പെട്ട് കഴിയുന്നു.സ്വന്തം തലതൊട്ടപ്പന്‍ ക്രഷ്ണഅണണാച്ചിയും കൂടെയെണ്ട്.
ഇനി കാര്യത്തിലേക്ക് കടക്കാം
ഐ.പി.എല്‍ എന്ന് പറഞ്ഞാ നമ്മടെ ‘മുക്കിയമന്ത്രി‘യുടെ ഭാഷ്യത്തില്‍ ഏത് പട്ടിക്കും അറിയാം.
കാര്യം കേരളത്തിന് ഐ.പി.എല്‍ കിട്ടിയത് നമ്മടെ സസി അണണന്റെ അനുഗ്രഹം കൊണ്ടാണെന്ന് (ഞെട്ടിയാ..ഞെട്ടി കാണം)
പദ്മനാഭന്‍ തംബുരാന്റെ നാട്ടിന്ന് ജയിച്ചപ്പൊ..പദ്മനാഭന്‍ തംബുരാന്റെ ജോലിയും സ്വയം അങ്ങ് ഏറ്റെടുത്താാാ..
ഈ അനുഗ്രഹമേ!!!!!!!!!
നേരെ വാ നേരെ പൊ ചെലപ്പം അനുഗ്രഹിച്ചു കാണം മനസ്സേ സമാധാനിക്കെടേയ്....
(ഗുജറാത്ത്,അമിതാബച്ചന്‍,മോഡി ,അമേരിക്ക എന്നൊക്കെ കേട്ടാ വെറളി പിടിച്ച് ഉടുത്തില്ലേലും ‘ലത്’ പെരപ്പൊറത്ത് കെടക്കട്ടെന്ന്
പറഞ്ഞ് പ്രസതാവന എറക്കുന്ന ലെഫ്റ്റ് ടീംസ് ഗുജറാത്തീന്ന് വന്ന ഐ.പി.എല്‍ മൊതലാളിമാരെ കണ്ട് തങ്ങക്കുളള വീതവും കാത്ത്
കരെക്കേറിയ മാക്രിയെ പ്പൊലെ ഇരിക്കാാാ...)
എന്നാലും ലവന്‍ ആരാ ഒരു വശത്തിരുന്ന് ചൊറിയുവാ
(നമ്മടെ മനസ്സേ)
ച്ചാങ്ങ് ച്ചാങ്ങ് ച്ചാങ്ങ്.....
എല്ലാവരും കാത്തിരുന്ന ആ സുവര്‍ണണ നിമിഷം വന്നെത്തി കഥാ നായിക
പേര്:സുനന്തേച്ചി(പുഷ്കരന്‍ മകള്‍ സുനന്ദ)
വയസ്സ്:ഏതണ്ട് സസി അണണനൊട് കട്ടക്ക് കട്ടക്ക് നിക്കുമെന്നാ അറിവ്
ജോലി:അങ്ങനെ ഒക്കെ ച്ചോദിച്ചാ കൊഴയും
(സസി അണണന്റെ അടുത്താളടെ)
അതെ സസി അണണന്റെ കുത്തക ആയിരുന്ന ടിറ്റു മോനിലൂടെ മോഡി അണണന്‍ ആ ഞെട്ടിക്കുന്ന സത്യം പുറത്ത് വിട്ടു.
ഒന്നില്‍ പെഴച്ചു “”“സൊ”“” മൂന്നാം കെട്ട് ‘പുഷ്കരന്‍ മകള്‍ സുനന്ദ‘
ഇനി വീണ്ടും നായകനിലേക്ക്
അണണന്‍ പറയുന്നെ അണണനീ ഐ.പി.എല്‍ ഷെയറിലൊന്നും വല്യ തത്പര്യമില്ലെന്നാ...
എന്തിനാടേയ് സസി അണണന് ‘സെയറ്’ ഭാവി വധു 70 കോടി വാങ്ങിയിട്ടില്ലേ ???
അണണന്‍ കൊറച്ചങ്ങൊട്ട് മറിച്ചു അണണി അതങ്ങൊട്ട് മറിച്ചു !!!സിമ്ബിള്‍!!!
രണ്ടു പേരും കൂടി കൊഞ്ജി കൊഴ്ഞ്ഞ് ചിത്രപ്രദര്‍ശനം കാണുന്നതു ഞങ്ങ കണ്ടേ!!!!!
ചുരുട്ടിക്കൂട്ടി പറഞ്ഞാ സസി അണണന്‍ പറയണെ ഞങ്ങളില്ല സര്‍വ്വേ കല്ലേ വച്ച് കണ്ട പരിചയമേ ഒളളു എന്നാ.
സസി അണണന്റെ വിധി.....
അണണന്‍ അമേരിക്കന്‍ ബുദ്ധി വച്ച് അല്‍പ്പം നീട്ടി എറിഞ്ഞ താാാ
ഒാടുന്നാക്ക് ഒരു മൊഴം നീട്ടി മോഡി അണണന്‍ എറിഞ്ഞ് പിടിച്ചു.
ഇപ്പൊ ഉത്തരത്തി ഇരുന്നതും ഇല്ല ഒറ്റാലീ കെടന്നതും ഇല്ല എന്ന മട്ടാ.
ഒടുവില്‍ സസി ...സസി ആയണണാച്ചീ....
N.B:സത്യായിട്ടും ഒളളതാ ഞാനും വിചാരിച്ച് അണണന്‍ ഈ അനുഗ്രഹമൊക്കെ വാരിവെതറിയത് കേരള സ്നേഹമാണെന്നാ ഇപ്പഴല്ലേ മനസ്സിലായത് സ്നേഹം കാശ്മീരിനൊടാണെന്ന്(ചേച്ചി കാശ്മീരി ആന്നെ)
ദീപസ്തംപം മഹാശ്ചര്യം അണണനും വേണം ‘ഡോളെഴ്സ്’
കേരളത്തൊട് സ്നേഹം കാണിക്കാന്‍ അണണന്‍ ആദ്യം “കരതലാമലകം” എന്ന് ഒന്ന് തെളിച്ച് പറയാന്‍ പടിക്ക്
(ചീത്തയൊന്നുമല്ലേ ഉളളം കൈയ്യിലെ നെല്ലിക്ക എന്നാ)
സഹ്രദയരെ.....
ച്ചാങ്ങ് ച്ചാങ്ങ് ച്ചാങ്ങ്.....
അതാ അങ്ങൊട്ട് നോക്കൂ അതാണ് നമ്മുടെ കഥനായകന്‍
സൊറി ഇതാ ഇങ്ങൊട്ട് നോക്കൂ ഇതാണ് നമ്മുടെ കഥനായകന്‍
പേര്:സസി അണണന്‍
വയസ്സ്:അന്‍പത്തിനാല്
ജാതി:അമേരിക്കന്‍ നായര്‍(സെന്‍സസില്‍ പോലും ജാതി ഇല്ല ചിദബരണണന്‍ കടിക്കുമൊ എന്തൊ)
(അമേരിക്കന്‍ കൂടെ ഒളളതു കൊണ്ട് തനി സായിപ്പ് സ്റ്റൈലിലാ പുളളി
മനുഷേനു മനസ്സിലാകാത്ത ഇംഗ്ലീഷ് സംസാരിക്കുക,പിന്നെ നിലവില്‍ രണ്ട് കെട്ടി രണ്ടാമത്തെത് അഴിച്ചു കൊണ്ടിരിക്കുവാ ഡോഡ് ഡിസ്റ്റര്‍ബ് മീ കെ...)
ജോലി:
പണ്ട്:വലിയ പുലി ആരുന്നെന്നാ പറഞ്ഞ് കേള്‍വി.
ഇപ്പൊള്‍:നെഹ്റുവിന്റെ വാലാട്ടികളെടൊപ്പം അങ്ങ് “ദുഭായില്‍“ അല്ല ഡല്‍ഹിയില്‍ ‘സ്വന്തമായ്’ കോടികള്‍ ചെലവാക്കി 5 സ്റ്റാര്‍
(കൊറഞ്ഞൊ എന്നാകൂട്ടാം ഒരു 10 മതിയൊ)ഹോട്ടലില്‍ കശ്ടപ്പെട്ട് കഴിയുന്നു.സ്വന്തം തലതൊട്ടപ്പന്‍ ക്രഷ്ണഅണണാച്ചിയും കൂടെയെണ്ട്.
ഇനി കാര്യത്തിലേക്ക് കടക്കാം
ഐ.പി.എല്‍ എന്ന് പറഞ്ഞാ നമ്മടെ ‘മുക്കിയമന്ത്രി‘യുടെ ഭാഷ്യത്തില്‍ ഏത് പട്ടിക്കും അറിയാം.
കാര്യം കേരളത്തിന് ഐ.പി.എല്‍ കിട്ടിയത് നമ്മടെ സസി അണണന്റെ അനുഗ്രഹം കൊണ്ടാണെന്ന് (ഞെട്ടിയാ..ഞെട്ടി കാണം)
പദ്മനാഭന്‍ തംബുരാന്റെ നാട്ടിന്ന് ജയിച്ചപ്പൊ..പദ്മനാഭന്‍ തംബുരാന്റെ ജോലിയും സ്വയം അങ്ങ് ഏറ്റെടുത്താാാ..
ഈ അനുഗ്രഹമേ!!!!!!!!!
നേരെ വാ നേരെ പൊ ചെലപ്പം അനുഗ്രഹിച്ചു കാണം മനസ്സേ സമാധാനിക്കെടേയ്....
(ഗുജറാത്ത്,അമിതാബച്ചന്‍,മോഡി ,അമേരിക്ക എന്നൊക്കെ കേട്ടാ വെറളി പിടിച്ച് ഉടുത്തില്ലേലും ‘ലത്’ പെരപ്പൊറത്ത് കെടക്കട്ടെന്ന്
പറഞ്ഞ് പ്രസതാവന എറക്കുന്ന ലെഫ്റ്റ് ടീംസ് ഗുജറാത്തീന്ന് വന്ന ഐ.പി.എല്‍ മൊതലാളിമാരെ കണ്ട് തങ്ങക്കുളള വീതവും കാത്ത്
കരെക്കേറിയ മാക്രിയെ പ്പൊലെ ഇരിക്കാാാ...)
എന്നാലും ലവന്‍ ആരാ ഒരു വശത്തിരുന്ന് ചൊറിയുവാ
(നമ്മടെ മനസ്സേ)
ച്ചാങ്ങ് ച്ചാങ്ങ് ച്ചാങ്ങ്.....
എല്ലാവരും കാത്തിരുന്ന ആ സുവര്‍ണണ നിമിഷം വന്നെത്തി കഥാ നായിക
പേര്:സുനന്തേച്ചി(പുഷ്കരന്‍ മകള്‍ സുനന്ദ)
വയസ്സ്:ഏതണ്ട് സസി അണണനൊട് കട്ടക്ക് കട്ടക്ക് നിക്കുമെന്നാ അറിവ്
ജോലി:അങ്ങനെ ഒക്കെ ച്ചോദിച്ചാ കൊഴയും
(സസി അണണന്റെ അടുത്താളടെ)
അതെ സസി അണണന്റെ കുത്തക ആയിരുന്ന ടിറ്റു മോനിലൂടെ മോഡി അണണന്‍ ആ ഞെട്ടിക്കുന്ന സത്യം പുറത്ത് വിട്ടു.
ഒന്നില്‍ പെഴച്ചു “”“സൊ”“” മൂന്നാം കെട്ട് ‘പുഷ്കരന്‍ മകള്‍ സുനന്ദ‘
ഇനി വീണ്ടും നായകനിലേക്ക്
അണണന്‍ പറയുന്നെ അണണനീ ഐ.പി.എല്‍ ഷെയറിലൊന്നും വല്യ തത്പര്യമില്ലെന്നാ...
എന്തിനാടേയ് സസി അണണന് ‘സെയറ്’ ഭാവി വധു 70 കോടി വാങ്ങിയിട്ടില്ലേ ???
അണണന്‍ കൊറച്ചങ്ങൊട്ട് മറിച്ചു അണണി അതങ്ങൊട്ട് മറിച്ചു !!!സിമ്ബിള്‍!!!
രണ്ടു പേരും കൂടി കൊഞ്ജി കൊഴ്ഞ്ഞ് ചിത്രപ്രദര്‍ശനം കാണുന്നതു ഞങ്ങ കണ്ടേ!!!!!
ചുരുട്ടിക്കൂട്ടി പറഞ്ഞാ സസി അണണന്‍ പറയണെ ഞങ്ങളില്ല സര്‍വ്വേ കല്ലേ വച്ച് കണ്ട പരിചയമേ ഒളളു എന്നാ.
സസി അണണന്റെ വിധി.....
അണണന്‍ അമേരിക്കന്‍ ബുദ്ധി വച്ച് അല്‍പ്പം നീട്ടി എറിഞ്ഞ താാാ
ഒാടുന്നാക്ക് ഒരു മൊഴം നീട്ടി മോഡി അണണന്‍ എറിഞ്ഞ് പിടിച്ചു.
ഇപ്പൊ ഉത്തരത്തി ഇരുന്നതും ഇല്ല ഒറ്റാലീ കെടന്നതും ഇല്ല എന്ന മട്ടാ.
ഒടുവില്‍ സസി ...സസി ആയണണാച്ചീ....
N.B:സത്യായിട്ടും ഒളളതാ ഞാനും വിചാരിച്ച് അണണന്‍ ഈ അനുഗ്രഹമൊക്കെ വാരിവെതറിയത് കേരള സ്നേഹമാണെന്നാ ഇപ്പഴല്ലേ മനസ്സിലായത് സ്നേഹം കാശ്മീരിനൊടാണെന്ന്(ചേച്ചി കാശ്മീരി ആന്നെ)
ദീപസ്തംപം മഹാശ്ചര്യം അണണനും വേണം ‘ഡോളെഴ്സ്’
കേരളത്തൊട് സ്നേഹം കാണിക്കാന്‍ അണണന്‍ ആദ്യം “കരതലാമലകം” എന്ന് ഒന്ന് തെളിച്ച് പറയാന്‍ പടിക്ക്
(ചീത്തയൊന്നുമല്ലേ ഉളളം കൈയ്യിലെ നെല്ലിക്ക എന്നാ)
Thursday, April 1, 2010
Sunday, March 14, 2010
നല്ല രണ്ട് ചിത്രങ്ങള്‍ ...നിങ്ങള്‍ക്കായി..
(ചിത്രത്തി ക്ലിക്കിയാ വലുതായി കാണം
പേടിക്കല്ലേ......)
വളരെ അധികം ചിരിയുണ്ട്ക്കിയ 2 ചിത്രങ്ങള് ഏവര്‍ക്കുമായി പങ്കുവക്കുന്നു.
ഇത് ചെയ്തയാള്‍ക്ക് ആ 40 യൂസ് ലെസ്സ് ബുക്കും 2 പ്രാവശ്യം സൊജന്യമായി തന്നിരിക്കുന്നു.
വലിയ കൊലച്ചതിയായിപ്പൊയെന്നാണോ......
എന്തായാലും 40 ബുക്കെഴുതിയ ഹുങ്ക് ഒരാക്ക്
മറ്റേ ആള്‍ക്കൊ തനിക്ക് കിട്ടുമായിരുന്ന ഒാസ്കാര്‍ അമ്മ തട്ടിതെറുപ്പിച്ചുന്നാപരാതി
ഇതിന്റെ നടുക്ക് നിന്ന് കുളം കലക്കുന്നു വിനായാന്വിതന്‍.
ഡോ:സുകുസാറ് പറയുന്നത് മോഹന്‍ലാലിപ്പൊ തത്വമസ്സിവായിക്കണമെന്നാ
മോഹന്‍ലാലിന്റെയും മമ്മൂട്ടിടെയും കൊച്ചു പിളെളരുമായുളള അഭിനയം അല്‍പ്പം ഒാവറ് തന്നെ എന്നാലും..
കെളവനായാ പിന്നെ തത്വമസ്സിവായിച്ചേ ചാവാവൂ എന്ന് നിയമം ഒണ്ട് പൊല്‍
മോഹന്‍ലാല് ഗീതവായിക്കും അല്ലെ ഭാഗവതം ഉണ്ടല്ലോ അല്ലേ
അതിലും വലിയ സുന ആന്നൊ ഈ തത്വമസ്സി
ഇന്നച്ചന്റെ ച്ക്കക്കൂട്ടപ്രയൊഗം വളരെ നന്നായി
സുകുമാര താരം ഒക്കെ വേണ്ട്ത്തിടത്തുളള ഈ കുത്തിമറിയല്‍ ഇപ്പൊള്‍ തന്നെ ശുഷ്കമായിരിക്കുന്ന ചെറുപ്രായകാര്‍ക്കിടയിലുളള
പുസ്തകവായനാ തത്പര്യവും സാഹിത്രകാരനുമായുളള അംതരവും കൂടാനേ സഹായിക്കൂ...
ആ ‘അവതാരത്തെ‘ കണ്ട്ആ പേടിയാവില്ലേടേ പിളളര്‍ക്ക്.....ഹ...ഹ....
Tuesday, February 23, 2010
എന്തിനീ ചൊറിപ്പക്കിയേ അകത്ത് കയറ്റി
കമ്മ്യൂണിറ്റ് മുഖ്യമന്ത്രിയെ ആര്‍ക്കും വേണ്ടാതെ കേരളമണണില്‍ കിടന്നുരുളന്‍ തുടങ്ങിയിട്ട് കാലമേറെയായി.എന്നാല്‍ അതുപോലെയാണോ
കമ്മ്യൂണിറ്റ് മേയര്‍ ...കമ്മ്യൂണിറ്റ് മേയര്‍ കമ്മ്യൂണിറ്റ്കള്‍ക്ക് മാത്രമുളളതാണ്.കോണ്ഗ്രസ്കാര്‍നും ബി.ജെ.പിക്കാരനും നീതിയുമില്ല
മേയറുമില്ല.ഭാരതത്തിലെ മുഴുവന്‍ ജാതിമതസ്ധരുടെയും അസ്തിത്വം അധവാ പൈത്രകം ആര്‍ഷഭാരതാതിഷ്ടിതമായ ഹിന്ദുത്വം എന്ന
ആശയമായതിനാല്‍ അതില്‍ ഉറച്ച്നില്‍ക്കുന്ന ഒരേ ഒരു പ്രസ്താനത്തിലൂടെ(ആര്‍.എസ്സ്.എസ്സ്ലൂടെ), വിശ്വാസമില്ലാത്ത ജനതയെ
ശ്രഷ്ട്ടിക്കുക വഴി ഭാരതത്തിന്റെ അസ്തിതോണ്ടുക എന്ന കമ്മ്യൂണിറ്റ് അജണ്ട നടപ്പിലാക്കാന്‍ സാധിക്കില്ലാല്ലോ?അതിശയമില്ല കമ്മ്യൂണിറ്റ്
ചൊറിപ്പക്കികള്‍ ആര്‍.എസ്സ്.എസ്സിനെയും ബി.ജെ.പിയെയും ആക്രമിക്കുന്നതിന്.കമ്മ്യൂണിറ്റ്കള്‍ അധികാര്‍തിലെത്തുബോള്‍ ഉണ്ടായിരുന്ന
കേസ്സുകളുടെ എണണവും ഇപ്പേഴുളള കേസ്സുകളുടെ എണണവും താരതമ്യപ്പെടുത്തി നോക്കൂ കമ്മ്യൂണിറ്റ് ഗുണ്ടകണ്ടള്‍ ബിനീഷും ബിജുവും
രാജേഷുമാരും സിന്ധുവും, ഈ ഗുണ്ടകളെ രക്ഷിക്കാനും ഭരണം കാട്ടി സാന്റിയാഗോമാരീന്ന്
കോടികള്‍തട്ടാനുമാത്രമായീ‘പരണം‘.പാവപ്പെട്ടവനും ചുമട്ടുതൊഴിലാളിയും കാത്തിരുന്നൊ... കിട്ടും... വെണ്ട...
പിണറായീടെയും കോടിയേരിടേയും ജയരാജന്റെയും കൊടവണ്ടി കണ്ട് ഏമ്ബക്കം വിട്ടൊളു കൊറച്ചാശ്വാസം കിട്ടും ....
NB:5 വയസ്സു മുതല്‍ 100 ല്‍കൂടുതല്‍ വരെ എത്ര എത്ര സംക് ക ബന്ധുക്കള്‍ ഉണ്ടായിരുന്നു പിന്നെയും എന്തിനീ വയ്യാവേലി..
ചൊറിപ്പക്കികള്‍ തനിയേം ചൊറിയും പൊന്നെടത്തെല്ലാം ചൊരിയൊണ്ടാക്കുകയും ചെയ്യും.തേനില്‍ വീണാലും ചൊറിയും ചാണകതില്‍
വീണാലും ചൊറിയും..
ആര്‍.എസ്സ്.എസ്സ് കൊല്ലം പ്രാന്തസാക്കിക്കിന് ആശംസകള്‍..
Wednesday, January 27, 2010
കണ്ട് പടിക്ക് ‘നായ’കരേ...
അഹമദാബാദ്: ചലച്ചിത്ര താരങ്ങള്‍ മാത്രമല്ല അതിഥി വേഷത്തിലൂടെ പണം സമ്പാദിക്കുന്നത് . മറ്റു മുഖ്യമന്ത്രിമാര്‍ക്കും ഗുജറാത്ത്
മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ഇക്കാര്യത്തില്‍ അനുകരിക്കാം. കാരണം അതിഥിയായി എത്തുന്നതു വഴി മോഡി സംസ്‌ഥാനത്തിനു
സമ്പാദിച്ചുകൊടുത്തത് 23 കോടി രൂപയാണ് . കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വരുമാനമാണിത് .
അതിഥിയായി ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മോഡി ഫീസ് ഏര്‍പ്പെടുത്തിട്ടുണ്ട് . ഇങ്ങനെ ലഭിക്കുന്ന വരുമാനം 'കന്യ കലാവാണി നിധി'
യിലേക്ക് അദ്ദേഹം സംഭാവന ചെയ്യും. ഗുജറാത്തിലെ പെണ്‍കുട്ടികളുടെ പഠനത്തിനായാണ് നിധി രൂപീകരിച്ചത് .
മോഡിയെ അതിഥിയായി ലഭിക്കാന്‍ പ്രമുഖര്‍ 'ക്യൂ' നില്‍ക്കുകയാണിപ്പോള്‍. ഈ മാസം ഇത്തരം 20 ചടങ്ങുകളാണ് നടത്തത് .
അഞ്ചുവര്‍ഷത്തിലേറെ നൂറു പരിപാടികള്‍ക്ക് മോഡി അതിഥിയായി എത്തി.
ചിലര്‍ കന്യ കലാവാണി നിധിയിലേക്ക് പണം സംഭാവന ചെയ്യുമ്പോള്‍ ചിലര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പണം നല്‍കുക.
2006 ലാണ് മോഡി 'അതിഥി പദ്ധതി' ആരംഭിച്ചത് .
സന്ദര്‍ശനത്തിനിടെ ലഭിച്ച സമ്മാനങ്ങളും ലേലം ചെയ്‌ത് അദ്ദേഹം പണം കണ്ടെത്തി
http://mangalam.com/index.php?page=detail&nid=262616&lang=malayalam
തലക്കഷണം:ക്യാന്‍സര്‍ രോഗികളെ വിറ്റ് കിട്ടിയ 400 കോടിയും ഇരിക്കട്ടെ എന്റെ കീശയില്‍ 400 കോടി മുക്കിയവന്‍ ഇരിക്കട്ടെ
ഞങ്ങടെ സെക്രട്ടറിയായിട്ട് ...സ്പെക്ട്രം മുക്കിയവന്‍4000 കോടിയുമായ് മന്ത്രികസേരയില്‍ ഇന്നും പിന്നെ രാജീവിന്റെ ബൊഭൊഷ്സും
കരുമാമന്റെ പാമൊയിലും ഈ എല്ലാവരും ഇന്നും ‘നായ‘കരാ!!! .....കഷ്ടം......
Sunday, January 24, 2010
ഇവര്‍ സയാമീസ് ഇ(പ)രട്ടകൾ
എന്തൊരു സാമ്യം ഒരു നുകത്തില്‍ കെട്ടിയാല്‍ സയാമീസ്
ഇരട്ടകളെ വെല്ലുന്ന പെര്‍ഫോമന്‍സ് തന്നെ നടത്തും തീര്‍ച്ച....
Subscribe to:
Posts (Atom)